പ­റ­വൂ­രി­ന് പു­റ­ത്തുള്ള ലോ­കം സ­തീ­ശന്‍ കണ്ട­ത് പ്ര­തി­പ­ക്ഷ നേ­താവാ­യ ശേ­ഷം; മാ­നേ­ജ്‌­മെന്‍റ് ക്വാ­ട്ട­ മന്ത്രിയെന്ന ആക്ഷേപത്തിന് കടുത്ത മറുപടിയുമായി മന്ത്രി റിയാസ്

തി­രു­വ­ന­ന്ത­പുരം: സി­പി­എം സംസ്ഥാ­ന ക­മ്മി­റ്റി യോഗം ത­ന്നെ­യും മ­ന്ത്രി­മാ­രെ­യും തെ­ര­ഞ്ഞെ­ടുത്ത­ത് ഐകക­ണ്‌­ഠേ­ന­. എ­ന്നാല്‍ എം­എല്‍­എ­മാ­രു­ടെ ഭൂ­രി­പ­ക്ഷ­മില്ലാ­തെ പ്ര­തി­പ­ക്ഷ­നേ­താവാ­യ ആ­ളാ­ണ് സ­തീ­ശ­നെന്ന് മന്ത്രി റിയാസ്.

മാ­നേ­ജ്‌­മെന്‍റ് ക്വാ­ട്ട­യില്‍ മ­ന്ത്രിയാ­യ ആ­ളാ­ണ് റി­യാ­സെ­ന്ന പ്ര­തി­പ­ക്ഷ­നേ­താ­വി­ന്‍റെ ആ­രോ­പ­ണ­ത്തിന് തിരിച്ചടിച്ച് മന്ത്രി റിയാസ്.

സ­തീ­ശന്‍ താന്‍പ്ര­മാ­ണി­ത്തത്തി­ന്‍റെ ആള്‍­രൂ­പ­മെ­ന്ന് മന്ത്രി മു­ഹമ്മ­ദ് റി­യാസ്. പ­റ­വൂ­രി­ന് പു­റ­ത്തുള്ള ലോ­കം സ­തീ­ശന്‍ കണ്ട­ത് പ്ര­തി­പ­ക്ഷ നേ­താവാ­യ ശേ­ഷ­മാ­ണെന്നും റി­യാ­സ് പ്ര­തി­ക­രിച്ചു.

സ­മ­ര,­സം­ഘട­നാ പ്ര­വര്‍­ത്ത­ന­ത്തി­ലൂ­ടെ വ­ന്ന ആ­ളല്ല സ­തീ­ശ­ന്‍. മ­റ്റ് ചി­ലര്‍­ക്ക് ഭാ­വി­യില്‍ പ്ര­തി­പ­ക്ഷ നേ­താ­വാ­കാ­നു­ള്ള സീ­റ്റ് ബു­ക്കിം­ഗ് ടൗ­വ്വലാ­ണ് അ­ദ്ദേ­ഹ­മെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

ഓ­ടു­ന്ന വ­ണ്ടി­ക്ക് മു­ന്നി­ലേ­ക്ക് ചാ­ടി­യാ­ണ് ന­വ­കേ­ര­ള സ­ദ­സി­നെ­തെി­രേ പ്ര­തി­ഷേ­ധി­ക്കു­ന്നത്. ചാ­ടു­ന്നവ­ന് കു­ഴ­പ്പ­മി­ല്ലെ­ങ്കില്‍ നി­ങ്ങള്‍­ക്കെ­ന്താ­ണ് എ­ന്നാ­ണ് കെ­പി­സി­സി പ്ര­സിഡന്‍റ് പ­റ­യു­ന്ന­ത്

ചാ­ടു­ന്നവന്‍ വ­ണ്ടി ത­ട്ടി മ­രി­ക്കു­മ്പോള്‍ ര­ക്ത­സാ­ക്ഷി­യാ­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് ന­ട­ക്കു­ന്ന­തെ­ന്നും മന്ത്രി ആ­രോ­പിച്ചു.

Related posts

Leave a Comment