100 ദിവസം അപരിചിതരായ യുവാവും യുവതിയും വെളുത്ത മുറിയിൽ താമസം; ചലഞ്ച് പൂർത്തിയാക്കിയാൽ നാല് കോടി സമ്മാനം

ജിമ്മി ഡൊണാൾഡ്‍സൺ എന്ന മിസ്റ്റർ ബീസ്റ്റ് യൂട്യൂബറെ അറിയാത്തവർ വളരെ ചുരുക്കമാണ്. ഏറ്റവും കൂടുതൽ വരുമാനം യൂട്യൂബിൽ നിന്ന് നേടുന്ന രണ്ടാമത്തെയാളാണ് മിസ്റ്റർ ബീസ്റ്റ്. യൂട്യൂബറുടെ പ്രത്യേകതളിൽ വെറൈറ്റി ആയിട്ടുള്ള കണ്ടന്‍റുകളും പരീക്ഷണങ്ങളും സാഹസികതകളുമൊക്കെ ഉൾപ്പെടുന്നു.

മിസ്റ്റർ ബീസ്റ്റിന്‍റെ ചലഞ്ചുകളിൽ അപരിചിതരെയും ഉൾപ്പെടുത്താറുണ്ട്. വലിയ തുക തന്നെയാണ് വിജയിച്ച് കഴിഞ്ഞാൽ സമ്മാനമായി നൽകുന്നതും. എന്നാൽ അപരിചിതരായ രണ്ട് ആളുകളെയാണ് ഇത്തവണ ചലഞ്ചിൽ പങ്കെടുപ്പിച്ചത്. ചലഞ്ചിൽ വിജയിച്ചാൽ ഇവർക്ക് സമ്മാനമായി ലഭിക്കുക ഏകദേശം നാലുകോടിയിലധികം രൂപയാണ്.

ചലഞ്ചിനായി ബെയ്‍ലി എന്ന യുവാവും സൂസി എന്ന യുവതിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഇവർ തമ്മിൽ യാതൊരു പരിചയവുമില്ല. 100 ദിവസമാണ് ചലഞ്ചിലേക്കായി ഇരുവരും ചെലവഴിക്കേണ്ടത്. മറ്റാരും ഇല്ലാത്ത വെള്ള നിറത്തിലുള്ള മുറിയിലാണ് താമസം. ഫോൺ ഉപയോഗിക്കാൻ കഴിയില്ല. ഇതൊക്കെയാണ് ചലഞ്ചിന്‍റെ നിബന്ധനകൾ.

എന്നാൽ ഇതെല്ലാം അനുസരിച്ച് 100 ദിവസം അവിടെ കഴിഞ്ഞാൽ നാലുകോടിയുമായി പുറത്തേക്ക് പോകാവുന്നതാണ്. രണ്ടു പേരും ചലഞ്ച് പൂർത്തിയാക്കണം എന്നതാണ് മറ്റൊരു നിബന്ധന. ഇവരിൽ ഒരാൾ ചലഞ്ച് പൂർത്തിയാക്കാതെ ഇവിടെ നിന്ന് പോയാൽ രണ്ടുപേർക്കും കാശ് കിട്ടില്ല.

രണ്ടുപേർക്കും ഭക്ഷണം, ബാത്ത്റൂം, ബെഡ്ഡ് എന്നീ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വെളുത്ത മുറിയും ലൈറ്റും ഉള്ളതിനാൽ ഉറങ്ങാൻ പാടായിരിക്കും. ഇതൊക്കെ ആണെങ്കിലും രണ്ടുപേരും 100 ദിവസം ഇതിനകത്ത് പൂർത്തിയാക്കി.

അവസാനത്തെ ചലഞ്ചും പൂർത്തിയാക്കിയ ശേഷം സമ്മാനവുമായാണ് ഇവർ പുറത്തേക്ക് ഇറങ്ങിയത്. ഈ ചലഞ്ചിന്‍റെ വീഡിയോ യൂട്യൂബിൽ 92 മില്ല്യൺ ആളുകളാണ് കണ്ടിരിക്കുന്നത്.

 

 

 

 

Related posts

Leave a Comment