ക്ഷേ­മ­പെന്‍­ഷന്‍ കൂട്ടാൻ സർക്കാർ ശ്രമിച്ചില്ല; കൂട്ടാത്തത് അ­തി­ന്‍റെ ഗു­ണം അ­നു­ഭ­വി­ക്കുന്ന­വ­രോ­ടു­ള്ള വെല്ലു­വിളി; പെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്ന് മ­റി­യ­ക്കു­ട്ടി

തി­രു­വ­ന­ന്ത­പുരം: രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാമത്തെ സമ്പൂർണ ബജറ്റ് അ­വ­ത­രി­പ്പി­ച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലി ­നെ­തി­രേ വി­മര്‍­ശ­ന­വു­മായി മ­റി­യ­ക്കുട്ടി.

ക്ഷേ­മ­പെന്‍­ഷന്‍ 2000 രൂ­പ­യെ­ങ്കിലും ആ­ക്കണം. അ­തി­ന് ഇ­ത്ത­വണ­ത്തെ ബ­ജ­റ്റിലും സര്‍­ക്കാര്‍ ശ്ര­മി­ച്ചി­ല്ലെ­ന്ന് മ­റി­യ­ക്കു­ട്ടി വി­മര്‍­ശിച്ചു.

തു­ക കൂ­ട്ടാത്ത­ത് ഇ­തി­ന്‍റെ ഗു­ണം അ­നു­ഭ­വി­ക്കുന്ന­വ­രോ­ടു­ള്ള വെല്ലു­വി­ളി­യാ­ണെന്നും ഇ­വര്‍ കു­റ്റ­പ്പെ­ടുത്തി.ബ­ജറ്റിൽ തുക കൂട്ടാത്തതോടെ ക്ഷേമ പെൻഷൻ 1600 രൂ­പ ആ­യി തു­ട­രും.

ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും കൃത്യമായി തുക നല്‍കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നൽകാനുള്ള നടപടിയുണ്ടാകും.

Related posts

Leave a Comment