സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം;60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മേഖലകളിൽ കനത്ത മഴ ഉണ്ടാകും. നാളെ മുതൽ തെക്കൻ ജില്ലകളിലും മഴ ശക്തമാകും.

മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.96 അടിയായി കുറഞ്ഞു.

Related posts