അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ കാറ്റും മഴയും; 11 ജില്ലകളിൽ യെല്ലോ അലർട്ട്



കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചപ്പോൾ ഇടുക്കിയിൽ ഓറഞ്ച് മുന്നറിയിപ്പും നൽകി. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം.

കഴിഞ്ഞ ദിവസം രാത്രി മുതൽ മധ്യകേരളത്തിൽ ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. എറണാകുളത്തെ വിവിധ പ്രദേശങ്ങളിലും ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളിലും നിരവധി വീടുകളുടെ മേൽക്കൂര മരം വീണു തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment