വീണ്ടും ബാലവിവാഹം ! 17കാരിയെ വിവാഹം കഴിച്ചത് 26കാരന്‍;പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതിനു ശേഷം…

മൂന്നാറില്‍ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെണ്‍കുട്ടിയെ 26 വയസ്സുള്ള യുവാവാണ് വിവാഹം ചെയ്തത്.

2022 ജൂലായിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരേ ദേവികുളം പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെന്ന് പറയപ്പെടുന്നു.

ഗര്‍ഭിണി ആയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്.

ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അധികൃതര്‍ ബാലാവകാശ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞുവിട്ടു.കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

അടുത്തിടെ ഇടമലക്കുടിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 47കാരന്‍ വിവാഹം കഴിച്ചിരുന്നു. ഈ കേസിലെ പ്രതിയെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Related posts

Leave a Comment