ആറുമണിക്ക് എത്തുമെന്ന് പറഞ്ഞ മകളെ ആറുദിവസമായിട്ടും കാണാനില്ല;  ഷെണ്ണൂരിൽ നിന്നും പത്തനാപുരത്തേക്ക്   ട്രെയിന്‍ കയറിയ  വിദ്യാർഥിയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല

പത്തനാപുരം: ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയെ കാണാതായതായിട്ട് ആറ് ദിവസം പിന്നിടുന്നു. പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല.പാമ്പാടി നെഹ്റു കോളേജിലെ മൂന്നാംവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയായ പത്തനാപുരം കടയ്ക്കാമണ്‍ പാണുവേലില്‍ മണ്ണില്‍ വില്ലയില്‍ സാബു ജോസഫിന്‍റെ മകന്‍ സിറില്‍ സാബുവിനെയാണ് (22) കാണാതായത്. ഇക്കഴിഞ്ഞ 18 നാണ് സംഭവം.

നെഹ്റു കോളേജിലെ പരീക്ഷ കഴിഞ്ഞ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് ഏറനാട് എക്സ്പ്രസില്‍ വിദ്യാര്‍ത്ഥി കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണില്‍ സംസാരിക്കുകയും ആറിന് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്ക് ശേഷം സിറിലിനെ മൊബൈലില്‍ വീണ്ടും ബന്ധപ്പെടാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല. നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.

രാത്രി വൈകിയും എത്താതിരുന്നതോടെ പത്തനാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പത്തനാപുരം പോലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂര്‍ പോലീസിന് പരാതി കൈമാറി.എന്നാല്‍ വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ആറു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല കോളേജ് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന്‍റെ ഞെട്ടലിലാണ് ഒരു ഗ്രാമം മുഴുവൻ. പ്രാര്‍ത്ഥനയോടെ മകനേയും കാത്തിരിക്കുകയാണ് മാതാപിതാക്കൾ.

Related posts