ബ്ലാക്ക്മാനെ പിടികൂടാൻ സംഘടിച്ച നാട്ടുകാരുടെ കൈയ്യിൽ ഒളിഞ്ഞു നോട്ടക്കാരൻ കുടുങ്ങി; കുടുങ്ങാൻ കാരണം ഇങ്ങനെ

നിലന്പൂർ: കിടപ്പറയിൽ ഒളിഞ്ഞു നോക്കിയ വിരുതനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. നിലന്പൂർ കരിന്പുഴ സ്വദേശി എറയത്തല റെനീഷ് (25)നെയാണ് നിലന്പൂർ സിഐ ടി.എസ്.ബിനു അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച്ച രാത്രി ഏനാന്തി ഭാഗത്തെ ഒരു വീട്ടിലാണ് റെനീഷ് കിടപ്പറയിൽ ഒളിഞ്ഞു നോക്കാൻ എത്തിയത്. ഗ്രില്ലിലൂടെ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ടെറസിലൂടെ കയറി ഒളിഞ്ഞ് നോക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.

മേഖലയിൽ ബ്ലാക്ക്മാൻ ഭീതി നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗരൂകരാണ്. ഇതാണ് ഒളിഞ്ഞുനോട്ട വിരുതൻ വലയിലാകാൻ കാരണം. ഇയാൾക്ക് എതിരെ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു.

Related posts

Leave a Comment