ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി; ഓണക്കാഴ്ചകളിലൂടെ….

ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. നഗരത്തിൽ വൻ ഓണത്തിരക്കാണ് അനുഭവപ്പെടുന്നത്. വിപണികൾ നല്ല ഉഷാറായി. തുണിക്കടകളിലാണ് ഏറ്റവും വലിയ തിരക്ക്. കലാലയങ്ങളിലും സ്കൂളുകളിലും ന്യൂജെൻ കളർഫുൾ ഓണാഘോഷമൊരുക്കി ഓണത്തെ വരവേറ്റു.  അംഗനവാടികളിലും ഓണാഘോഷം  കെങ്കേമമായിരുന്നു. പൂക്കളമിട്ടും ഊഞ്ഞാലാടിയും ഓണസദ്യ ഒരുക്കിയും വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചുമാണ് വിദ്യാർഥികളും അധ്യാപകരും ഓണം ആഘോഷിച്ചത്.

തൊടുപുഴ ന്യൂമാൻ കോള്…
കോട്ടയം സിഎംഎസ് കോളജ്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്                                                                                                                                                

 

Related posts