വിശ്വസിക്കൂ..! കേരളത്തിൽ ആര്‍ക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം, ആരും ആക്രമിക്കില്ലെന്ന്  മുഖ്യമന്ത്രി

കോഴിക്കോട്: ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതുകൊണ്ടു കേരളത്തിൽ ഒരാളും അവഹേളിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ചിന്താഗതി ഉയർത്തിപ്പിടിപ്പിക്കുന്നതുകൊണ്ടാണ് എല്ലാ വിശ്വാസവും ഉൾക്കൊണ്ടു പ്രവർത്തിക്കാൻ കേരളത്തിനു കഴിയുന്നതെന്നും സംസ്ഥാന ഹജ് ക്യാന്പിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

മതത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കുമെല്ലാം അവരുടെ ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കേരളത്തിൽ കഴിയും. മതത്തിൽ വിശ്വസിക്കുന്നതുകൊണ്ടോ വിശ്വസിക്കാത്തതുകൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ല. മതനിരപേക്ഷ ചിന്തയ്ക്കു ബലമേകുന്നതു രാജ്യത്തിന്‍റെ ഭരണഘടനയാണ്. ഭരണഘടനയ്ക്ക് ഒരു പോറലും ഏൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിനു പോകുന്നവർക്കുള്ള എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ഹാജിമാരുടെ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts