സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടറെ കാണാനില്ല; പരാതിയുമായി ഭാര്യ

കൊച്ചി: എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ നവാസിനെ കാണ്‍മാനില്ല. ഇതു സംബന്ധിച്ചു ഭാര്യ തേവര പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

വ്യാഴാഴ്ച പുലർച്ച മുതൽ നവാസിനെ കാണാനില്ലെന്നാണു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെ അറിയിച്ചു.

ഒരു മേലുദ്യോഗസ്ഥനുമായി തർക്കമുണ്ടായതിനെ തുടർന്നാണു നവാസിനെ കാണാതായതെന്നാണു വിവരം. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ഒൗദ്യോഗിക ചുമതലകൾ നവാസ് ഒഴിഞ്ഞതായും സൂചനയുണ്ട്. ഒൗദ്യോഗിക സിംകാർഡും വയർലസ് സെറ്റും സെൻട്രൽ സ്റ്റേഷനിൽ ബുധനാഴ്ച രാത്രി തന്നെ നവാസ് തിരിച്ചേൽപിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ നാലിനാണ് നവാസ് തേവരയിലെ ക്വാർട്ടേഴ്സിൽ എത്തുന്നത്. ഇതിനുശേഷം പുറത്തുപോയ നവാസ് തിരികെ എത്തിയിട്ടില്ലെന്നു പരാതിയിൽ പറയുന്നു.

Related posts