വലയിൽ കുടുങ്ങിയ പെരുന്പാന്പിനു ശസ്ത്രക്രിയ! പിടികൂടിയ പാമ്പിന് പന്ത്രണ്ടരക്കിലോ ഭാരവും എട്ടടി നീളവും

ചങ്ങനാശേരി: മീൻവലയിൽ കയറി പരിക്കേറ്റ പെരുന്പാന്പിനു ഇൻജക‌്ഷനും ശസ്ത്രക്രിയയും. വാഴപ്പള്ളി ക്ഷേത്രത്തിനു സമീപമുള്ള പാടശേഖരത്തിലെ മീന്‍ വലയിലാണ് ഇന്നലെ പെരുമ്പാമ്പ് കുടുങ്ങിയത്.

ഇന്നലെ രാവിലെയാണ് വലയില്‍ കുടുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

പെരുമ്പാമ്പിനെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി രക്ഷപ്പെടുത്തി.

മുറിവേറ്റ പാമ്പിനെ ഫോറസ്റ്റ് വിഭാഗത്തിന്‍റെ അനുമതിയോടെ കോട്ടയം കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ അടക്കമുള്ള ചികിത്സ നല്‍കിയ ശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.

പിടികൂടിയ പാമ്പിന് ഏകദേശം പന്ത്രണ്ടരക്കിലോ ഭാരവും എട്ടടി നീളവും ഉണ്ട്.

സ്‌നേക്ക് റെസ്‌ക്യൂ ടീമിലുള്ള വിഷ്ണു മാടപ്പള്ളി, കോട്ടയം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസറും ടീമംഗവുമായ മുഹമ്മദ് ഷെഫിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ വലയില്‍നിന്നു രക്ഷപ്പെടുത്തിയത്.

Related posts

Leave a Comment