വികസനം ബിജെപി ലക്ഷ്യം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 23 നു നേമത്തു പത്രിക നൽകിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ രാജീവ് ചന്ദ്രശേഖർ കേരളം മുഴുവൻ ഒരു ഓട്ടപ്പാച്ചിലിലായിരുന്നു. പര്യടനങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ചയോടെ നേമത്തെത്തിയപ്പോഴും രാജീവേട്ടൻ എന്ന് അനുയായികൾ വിളിക്കുന്ന നേതാവിനു തിരക്കോടു തിരക്കാണ്. സംസ്ഥാന പ്രസിഡന്‍റിന്‍റെ സമ്മതത്തിനും മറുപടിക്കും കാത്തിരിക്കുന്ന പാർട്ടി വൃന്ദം, ഉച്ച ഭക്ഷണത്തിനു ശേഷമുള്ള വിശ്രമ സമയം അപഹരിക്കുന്ന മാധ്യമക്കൂട്ടം. ഇതിനിടയിൽ ദീപികയുമായി അദ്ദേഹം സംസാരിച്ചു…

? മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വലിയ മാറ്റമാണ് ഇപ്പോൾ. പുതിയ രാഷ്‌ട്രീയ അജൻഡകൾ വരുന്നു. എംഎൽഎമാർ ഉൾപ്പെടെ പാർട്ടി മാറുന്നു. ഈ മാറ്റത്തെ ബിജെപി എങ്ങനെയാണു കാണുന്നത്, മാത്രമല്ല വികസനം എന്ന അജൻഡയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇത് ഏശുമോ

കേരളത്തിൽ വികസനം എന്ന അജണ്ട മാത്രമേ ഇനി ഉണ്ടാകൂ. എല്ലാ തെരഞ്ഞെടുപ്പിന്‍റെയും അജൻഡ വികസനവും വ്യവസായ പുരോഗതിയും ആകണം. തൊഴിലുണ്ടായാലേ, വ്യവസായങ്ങൾ ഉണ്ടായാലേ നമുക്കു ജീവിക്കാനുള്ള പണം കിട്ടൂ.

? വികസന രാഷ്ട്രീയത്തിലേക്കു ശ്രദ്ധ പോയാൽ ശബരിമല പോലുള്ള ബിജെപി കൊണ്ടുവന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മ പോലുള്ള അടിസ്ഥാന വിഷയങ്ങളും അവഗണിക്കപ്പെട്ടു പോകില്ലേ.

ശബരിമല പോലുള്ള ക്ഷേത്രത്തിനകത്തു നടന്ന തട്ടിപ്പുകൾ ജനങ്ങളുടെ മനസിലുണ്ട്. അന്പലത്തിൽ കയറി കൊള്ള നടത്തുന്നതു ജനം സഹിക്കില്ല. അവർ മാപ്പു കൊടുക്കില്ല. അത് ആരും സാമാന്യജനത്തെ ഓർമിപ്പിക്കേണ്ട കാര്യമില്ല. അവർ അതു മനസിലാക്കി വോട്ടു ചെയ്തോളും.

? വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഹൈവേകൾ ഒന്നും ഇനിയും നടപ്പാക്കിയിട്ടില്ല .എയിംസ് ഇനിയും കേരളത്തിൽ വന്നിട്ടില്ല. പിന്നെന്തു വികസനമാണ്.

ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല ഞങ്ങൾക്കൊന്നും തന്നിട്ടില്ല എന്നു പറഞ്ഞു നടക്കുന്നതിൽ സന്തോഷിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് കേരളത്തിൽ ഇരു മുന്നണികളും പയറ്റുന്നത്. ബിജെപിക്ക് ഇവിടെ എംഎൽഎ ഇല്ല. ഭരിക്കുന്നത് ഇടതുപക്ഷമാണ്. പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. വിവാദം തിന്നു ജീവിക്കുന്നവരാണ് ഇവർ രണ്ടുകൂ‌ട്ടരും. 2012ൽ കേരളത്തോടൊപ്പം എയിംസ് അനുവദിച്ച മധുരയിൽ അത് എന്നേ പ്രവർത്തിച്ചു തുടങ്ങി. കൊല്ലത്ത് ഇഎസ്ഐ ഹോസ്പിറ്റലിനോടു ചേർത്ത് ഒരു മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൊണ്ടുവരാൻ കേന്ദ്ര ഗവണ്‍മെന്‍റ് ശ്രമിച്ചിട്ടും സംസ്ഥാന ഗവണ്‍മെന്‍റ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

? ബിജെപിയുടെ മാനിഫെസ്റ്റോയിൽ വികസനം തന്നെയാകുമോ പ്രധാന അജൻഡ.

ഞങ്ങളുടെ മാനിഫെസ്റ്റോ പരന്പരാഗത രീതിയിലും ശൈലിയിലും ഉള്ളതല്ല. ഞങ്ങളുടെ സർക്കാർ വന്നാൽ വികസനവും പുതിയ പദ്ധതികളും ആയിരിക്കും പ്രധാന ലക്ഷ്യം.

? ബിജെപി ചില തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം ഉയർത്തുന്പോൾ മറ്റ് ചിലതിൽ പുറകോട്ടു പോകുന്നു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാതെ പോകുന്നില്ലേ.

ഏതു പാർട്ടിയിലെ പ്രവർത്തനത്തിലും ചില പോരായ്മകളുണ്ട്. അതു ലക്ഷക്കണക്കിനു പ്രവർത്തകരുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം ഞങ്ങൾക്കു കിട്ടിയിട്ടുണ്ട് .ജനങ്ങൾക്ക് ഞങ്ങളെ വേണമെന്നു മനസിലായി.

? ഇപ്പോഴും ഡീൽ രാഷ്ട്രീയം അങ്ങോട്ടുമിങ്ങോട്ടും പറയുകയാണല്ലോ. എല്ലാറ്റിലും ബിജെപി ഒരു കക്ഷിയായി മാറുന്നു തൃപ്പൂണിത്തുറയിലും ഏറ്റുമാനൂരും ഒക്കെ ഡീൽ നടന്നോ.

ജനശ്രദ്ധ തിരിക്കാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള ഒരു കോലാഹലം മാത്രമാണിത്. നിങ്ങൾ ഈ വിഷയത്തെ ശാസ്ത്രീയവും ക്ലിനിക്കലുമായി ഒന്നു വിലയിരുത്തി നോക്കൂ. ഒപ്പം ആർക്കൊപ്പം ആരുടെ ഡീൽ എന്നാണ് പറയുന്നത്. മഞ്ചേശ്വരത്ത് ആര് ആർക്കു നടത്തി? ഇപ്പോൾ ഇതാ നേമത്ത് എസ്ഡിപിഐ പോലൊരു തീവ്രവാദ സംഘടന എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. പരസ്യമായി മുസ്‌ലിം വർഗീയ പാർട്ടികളെ രണ്ടുമുന്നണികളും രണ്ടായി പകുത്ത് എടുത്തിരിക്കുകയാണ്.

? എൽഡിഎഫ് ആണോ യുഡിഎഫ് ആണോ മുഖ്യ ശത്രു

അവർ രണ്ടും ഒന്നല്ലേ രണ്ടല്ലല്ലോ. തമിഴ്നാട്ടിൽ ഉൾപ്പെടെ 22 സംസ്ഥാനങ്ങളിലും അവർ ഒന്നാണ്. ജമാഅത്ത് ഇസ്‌ലാമിയെ പ്രീണിപ്പിക്കുന്നതിൽ അവർ ഒന്നാണ്. അഴിമതിയിൽ അവർ ഒന്നാണ്.

? കേരളത്തിലും ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നൊരു ശൈലി സ്വീകരിച്ചിട്ടുണ്ടല്ലോ

ക്രിസ്ത്യൻ ഔട്ട് റീച്ച് തുടങ്ങിയ പ്രയോഗത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞാൻ ഒരു മലയാളി എന്ന നിലയിലാണ് വിഷയത്തെ കാണുന്നത്. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അല്ലെങ്കിൽ നമ്മുടെ യുവത്വത്തിന് കൂടുതൽ പ്രയോജനം കിട്ടണം. അതിൽ മുസ്‌ലിം മലയാളി, ക്രിസ്ത്യൻ മലയാളി എന്നൊന്നും കാണാൻ തയാറല്ല .എന്നാൽ ഞങ്ങൾക്ക് മുൻകാലങ്ങളെക്കാൾ വലിയ ക്രിസ്ത്യൻ പിന്തുണ എല്ലായിടത്തും ഉണ്ടെന്നതു സത്യമാണ്.

? എഫ്സിആർഎ പോലുള്ള പ്രശ്നങ്ങളിലും മറ്റും ക്രിസ്ത്യൻ സംഘടനകളും സഭയും പ്രതിഷേധമുയർത്തിയിട്ടുണ്ടല്ലോ. കോണ്‍ഗ്രസ് ആകട്ടെ അത് സജീവമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

എഫ്സിആർഎ പോലുള്ള പ്രശ്നം വലിയ പ്രതിഷേധത്തിനു കാരണമായി എന്ന് ഇപ്പോഴാണു ഞാൻ മനസിലാക്കുന്നത്. ഗൗരവമായി കേൾക്കുന്നതും ഇപ്പോഴാണ്. ആക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ വിവാദമല്ല, പരിഹാരമാണ് ഞങ്ങൾക്ക് താത്പര്യം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അതു പരിഹരിക്കും. ചർച്ച നടത്താനും തയാറാണ്.

? തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കത്തിൽ ബിജെപിയുടെ ചിഹ്നം വന്നതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഉണ്ടായല്ലോ?

രണ്ടു പാർട്ടികൾക്കും തെരഞ്ഞെടുപ്പു ഫലത്തിൽ പേടിയാണ്. മാറ്റം വരുന്നു എന്ന് അവർക്ക് അറിയാം അതുകൊണ്ടാണ് അവർ ഇത്തരം തന്ത്രങ്ങൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഓഫീസിൽ മന:പൂർവം ഉണ്ടായതോ നോട്ടപ്പിഴയോ ആകാം. ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

? ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം എങ്ങനെ ഉണ്ടാകും എന്നാണ് വിലയിരുത്തൽ
ജനങ്ങൾ രാഷ്ട്രീയപരമായ മാറ്റത്തിന് ഒപ്പമാണെന്ന് ബിജെപിക്ക് അറിയാം. ഞങ്ങൾക്ക് നല്ല ലീഡേഴ്സ് ഉണ്ട്. നല്ല പ്രവർത്തകരുണ്ട്. കൃത്യമായ നയങ്ങൾ ഉണ്ട്. നല്ല നേതാക്കളെ പൊതുജനം അംഗീകരിക്കും.
? താങ്കൾ ഇപ്പോൾ തിരുവനന്തപുരംകാരനായി മാറിയോ.
ഞാനൊരു അഖില ഭാരതീയനും അഖില കേരളീയനും ആണ്. എനിക്കു തലശേരി വേരുകൾ ഉണ്ട്. വളർന്നതു ഗുജറാത്തിലും പിന്നീട് ജീവിച്ചത് ഡൽഹിയിലും ബംഗളൂരുവിലുമാണ്.

അനിൽ മംഗലത്ത്

Related posts

Leave a Comment