ചാടിയിരുന്ന വയര്‍ ഒതുങ്ങി ഇരിക്കാന്‍ സാരി ഉടുക്കുമ്പോള്‍ ബെല്‍റ്റ് കെട്ടുമായിരുന്നു ! എന്നാല്‍ ഇപ്പോഴതിന്റെ ആവശ്യമില്ലെന്ന് തുറന്നു പറഞ്ഞ് റിമി ടോമി…

മലയാളികളുടെ എല്ലാമെല്ലാമാണ് റിമി ടോമി. ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന മീശ മാധവനിലെ പാട്ടും പാടിയാണ് റിമി ടോമി സിനിമാ പിന്നണി ഗാനരംഗത്ത് എത്തുന്നത്.

പിന്നീട് അവതാരകയായും സിനിമയില്‍ നായികയായുമെല്ലാം റിമി തന്റെ കഴിവ് തെളിയിച്ചു.

ജീവിതത്തില്‍ ശക്തമായ തീരുമാനങ്ങളെടുത്തും കുടുംബത്തിനും സഹോദരങ്ങള്‍ക്കുമൊക്കെ വേണ്ടി താങ്ങായി നിന്ന കരുത്തുള്ള സ്ത്രീയായി റിമി ടോമിയെ വിശേഷിപ്പിക്കാം.

വിവാഹ മോചിതയായ റിമി ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങള്‍ ഒക്കെ റിമി പങ്കു വെയ്ക്കാറുണ്ട്.

അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ താരത്തി നൊപ്പമുണ്ടായിരുന്നു. ഇപ്പോള്‍ ആരെയും കൊതിപ്പിക്കുന്ന മേക്കോവറിലൂടെയാണ് റിമി രംഗത്ത് വരാറുള്ളത്.

സ്വതവെ തടിയുണ്ടായിരുന്ന ആളായിരുന്ന റിമിയുടെ ഈ മാറ്റം ആരാധകരെയാകെ അദ്ഭുതപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തനിക്ക് വണ്ണം ഉണ്ടായിരുന്ന കാലത്ത് സാരി ഉടുക്കാന്‍ ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗായിക റിമി.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് താരത്തിന്റെ പ്രതികരണം.

റിമി ടോമിയുടെ വാക്കുകള്‍ ഇങ്ങനെ…സാരി ഉടുക്കാന്‍ ഒരുപാട് ഇഷ്ടമാണ്. ധാരാളം ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. വലിയ ബുദ്ധിമുട്ടാണ്.

അപ്പോള്‍ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോള്‍ വയര്‍ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താന്‍ ബെല്‍റ്റ് കെട്ടുമായിരുന്നു.

സ്റ്റേജ് പെര്‍ഫോമന്‍സിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോള്‍ ബെല്‍റ്റ് ഒന്നും ഇല്ലാതെ സാരി ഉടുക്കാന്‍ കഴിയുന്നുണ്ട് ഇഷ്ടം നാടന്‍ ഭക്ഷണമാണ്.

ചോറും മീന്‍ കറിയും തോരനും ഒക്കെയാവും പ്രധാന ഭക്ഷണം. ചിലപ്പോഴൊക്കെ ഡയറ്റിംഗ് ഒരു ഭാരിച്ച ഉത്തരവാദിത്തം പോലെ തോന്നും.

എങ്കിലും പഴയ രൂപത്തെ കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ അതിലേക്ക് തിരികെ പോകാനും വയ്യ. ഇന്‍സ്റ്റഗ്രാമിലൂടെ ഒരുപാട് പേര്‍ അഭിനന്ദിക്കാറുണ്ട്.

എല്ലാവര്‍ക്കും ഞാന്‍ മെലിഞ്ഞത് എങ്ങനെയാണ് അറിയണമെന്നുണ്ട്. ഡയറ്റും അതിലുള്ള ടിപ്‌സും പലരും തന്നോട് ചോദിക്കാറുണ്ടെന്നും റിമി ടോമി പറയുന്നു.

Related posts

Leave a Comment