കോഹ്‌ലി എക്കാലത്തെയും മികച്ചവൻ: സച്ചിൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ പുകഴ്ത്തി സച്ചിൻ തെണ്ടുൽക്കർ. എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കോഹ്‌ലിയെന്നും താരതമ്യങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും സച്ചിൻ പറഞ്ഞു. ലോകത്തിലെ മുൻനിര കളിക്കാരനാണ് വിരാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേഗത്തിൽ ഏകദിന 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിനിൽനിന്നും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. സച്ചിൻ തെണ്ടുൽക്കറുമായി ആരാധകർ കോഹ്‌ലിയെ താരതമ്യം ചെയ്യുന്ന തിരക്കിലുമാണ്. ഈ അവസരത്തിലാണ് താരതമ്യങ്ങളിൽ കഴന്പില്ലെന്ന സൂചന സച്ചിൻ നല്കിയത്. ഏകദിനത്തിൽ ഏറ്റവും അധികം സെഞ്ചുറിയെന്ന നേട്ടത്തിൽ സച്ചിനെ മറികടക്കാനുള്ള പുറപ്പാടിലാണ് കോഹ്‌ലി. നിലവിൽ 38 സെഞ്ചുറി കോഹ്‌ലിക്കുണ്ട്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്‍റെ പേരിലുള്ളത്.

അരങ്ങേറ്റം അവിസ്മരണീയമാക്കിയ കൗമാര താരം പൃഥ്വി ഷായെയും അഭിനന്ദിക്കാൻ സച്ചിൻ മറന്നില്ല. പൃഥ്വിയുടെ പ്രകടനം നാൾക്കുനാൾ മികച്ചതാവുകയേയുള്ളൂ. എല്ലാ ഫോർമാറ്റിലും മികവ് കാഴ്ചവയ്ക്കാൻ കഴിവുള്ളവനാണ് പൃഥ്വി- സച്ചിൻ പറഞ്ഞു.

Related posts