മൃഗശാലയിൽ നിന്നും രക്ഷപെട്ട ചിമ്പാൻസി ജീവനക്കാരനെ ആക്രമിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മൃഗശാലയിൽ നിന്നും രക്ഷപെട്ട ചിമ്പാൻസിയെ പിടികൂടാൻ ശ്രമിച്ച ജീവനക്കാരനെ ചിമ്പാൻസി ആക്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ഹെഫൈ വൈൽഡ് ലൈഫ് പാർക്കിലാണ് സംഭവം.

പന്ത്രണ്ട് വയസുള്ള യാംഗ് യാംഗ് എന്ന് പേരുള്ള ചിമ്പാൻസിയാണ് ഏറെ നേരം പരിഭ്രാന്തി പരത്തിയത്. കൂട്ടിൽ നിന്നും പുറത്ത് കടന്ന ചിമ്പാൻസി സന്ദർശകെ ആക്രമിക്കുവാൻ മുതിർന്നിരുന്നു. പിടികൂടാനായി ഒരു ജീവനക്കാരൻ എത്തിയപ്പോൾ ചിമ്പാൻസി അയാളെ ആക്രമിച്ച് നിലത്തിട്ടു.

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം മയക്കുവെടി വച്ചാണ് ചിമ്പാൻസിയെ പിടികൂടിയത്. സംഭവത്തിൽ സന്ദർശകർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

Related posts