അടുത്തു വന്നാല്‍ പകരും എന്ന് പറഞ്ഞിട്ടും ലാലേട്ടന്‍ അത് കാര്യമാക്കിയില്ല ! ആ സംഭവം തുറന്നു പറഞ്ഞ് ശാരി…

ഒരു കാലത്ത് പൂച്ചക്കണ്ണുമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്.

ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങളെ താരം മലയാള സിനിമയ്ക്കു സമ്മാനിച്ചു.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശാരിയുടെ ആദ്യ നായകന്‍ മോഹന്‍ലാല്‍ ആയിരുന്നു. സോളമനും സോഫിയയുമായി ഇരുവരും തകര്‍ത്തഭിനയിച്ച പടം കൂടിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.

പിന്നീട് മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ചോക്ലേറ്റ് എന്ന ചിത്രത്തില്‍ കൂടി ആണ് തിരികയെത്തുന്നത്.

ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങിയ സിനിമ.ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാരി.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ… വളരെ രസകരമായ സെറ്റ് ആയിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ ചിത്രത്തിന്റേത്.

അന്ന് ഇന്നത്തെപോലെ കാരവാനുകള്‍ ഒന്നും ഇല്ലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞുള്ള ഇടവേളകളില്‍ എല്ലാവരും കൂടി ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ തമാശകള്‍ ഒക്കെ പറഞ്ഞു ഇരിക്കുകയാണ് പതിവ്.

ആ സമയത്ത് ആണ് എന്നിക്ക് ചെങ്കണ്ണ് പിടിപെടുന്നത്. എന്നാല്‍ ഷൂട്ടിങ് മാറ്റിവെക്കാന്‍ ഒരു വഴിയും ഇല്ലായിരുന്നു.

അങ്ങനെ കണ്ണില്‍ മരുന്ന് ഒക്കെ ഒഴിച്ച് കൊണ്ട് ആണ് ഞാന്‍ സെറ്റില്‍ വരുന്നത്. മോഹന്‍ലാലിന് ഈ സിനിമ കഴിഞ്ഞാല്‍ വേറൊരു സിനിമയുടെ ഷൂട്ടിങ് ഉണ്ടായിരുന്നു.

അത് കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വരുമ്പോള്‍ ഒക്കെ പകരും അടുത്ത് വരണ്ട എന്നൊക്കെ ഞാന്‍ പറയുമായിരുന്നു.

കാരണം അദ്ദേഹത്തിന് ചെങ്കണ്ണ് വന്നാല്‍ അടുത്ത പടത്തിന്റെ ഷൂട്ട് മുടങ്ങുമല്ലോ എന്നോര്‍ത്ത്. എന്നാല്‍ അദ്ദേഹം അതൊന്നും കാര്യമാക്കാതെ എന്റെ അടുത്ത് വന്നു കാര്യം പറയാറൊക്കെ ഉണ്ടായിരുന്നു.

ഒടുവില്‍ എന്റെ ചെങ്കണ്ണ് ഞാന്‍ ലാലേട്ടന് കൊടുത്തു എന്നും ശാരി ചിരിച്ച് കൊണ്ട് പറഞ്ഞു.

Related posts

Leave a Comment