ലൊക്കേഷനുകളില്‍ മദ്യം മുതല്‍ മദിരാക്ഷി വരെ! പള്‍സര്‍ സുനിയുടെ വലയില്‍ കുടുങ്ങി നടന്മാരും; മാനഹാനി ഭയന്ന് പലരും വന്‍തുക കൊടുത്ത് ഒഴിവാക്കി

റിയാസ് കുട്ടമശേരി

pulsar-suni-actress-attack.jpg.image.784.410
ആലുവ: മദ്യം മുതൽ മദിരാക്ഷി വരെ ലൊക്കേഷനുകളിൽ എത്തിച്ചുകൊടുത്താണ് ക്രിമിനലായ പൾസർ സുനി സിനിമക്കാർക്കിടയിൽ മാന്യനായ സുനിൽകുമാറായതെന്ന വിവരങ്ങൾ പുറത്തുവരുന്നു. സുനിയുടെ ബ്ലാക്ക്മെയിലിംഗ് വലയിൽ കുരുങ്ങിയവരിൽ മലയാള സിനിമയിലെ പ്രശസ്ത നടൻമാർ വരെയുള്ളതായി സൂചന.
കൊച്ചിയിൽ നടിയെ ഉപദ്രവിച്ച് ചിത്രങ്ങൾ വീഡിയോയിൽ പകർത്തിയ കേസിൽ മുഖ്യപ്രതിയായി പൾസർ സുനി പിടിയിലായതോടെയാണ് സിനിമാവൃത്തങ്ങളിൽ നിന്നും ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്.
സംവിധായകരുടെ ഭാര്യമാരായ രണ്ടുപേരെയടക്കം അഞ്ച് നടിമാരെ കൊച്ചി സംഭവത്തിന് സമാനമായ രീതിയിൽ സുനി ബ്ലാക്ക്മെയിലിംഗ് ചെയ്തതായി നേരത്തെ സൂചനയുണ്ടായിരുന്നു. മാനഹാനി ഭയന്ന് ഇവരെല്ലാം സുനിയുടെ ഭീഷണിക്കു മുന്നിൽ കീഴടങ്ങി ലക്ഷങ്ങൾ നൽകി രക്ഷപ്പെടുകയായിരുന്നു.
ഇക്കാര്യം ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന അന്വേഷണ സംഘത്തോട് സുനി സമ്മതിച്ചതായും സൂചനയുണ്ട്. മുൻകാല സംഭവങ്ങളിൽ നടിമാരെടുത്ത നിലപാട് തന്നെയായിരിക്കും കൊച്ചിയിൽ ഉപദ്രവത്തിനിരയായ നടിയും സ്വീകരിക്കുക എന്ന പൾസർ സുനിയുടെ കണക്കു കൂട്ടലുകളാണ് പിഴച്ചത്.
കേവലം ഡ്രൈവറാണെങ്കിലും സിനിമാ ലൊക്കേഷനിൽ എത്തിയാൽ പൾസർ സുനി ഒരു കാര്യസ്ഥനാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെ ലൈറ്റ് ബോയ് മുതൽ സംവിധായകനെ വരെ കൈയിലെടുക്കാനുള്ള മിടുക്കാണ് സിനിമ ചിത്രീകരണ രംഗത്ത് സുനിയെ പ്രിയങ്കരനാക്കിയത്.
ലൊക്കേഷനിൽ മദ്യവും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുത്തിരുന്ന സംഘത്തിലെ കണ്ണിയായിരുന്ന സുനിയെന്നും സൂചനയുണ്ട്. നടീനടൻ‌മാരോടു കൂടുതൽ അടുക്കുന്ന സുനി ഇവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞാണ് പെരുമാറിയിരുന്നത്. ഇത്തരത്തിൽ സുനിയുടെ വലയിൽ വീണ നടീനടൻമാരാണ് വഞ്ചനയ്ക്കിരയായിട്ടുള്ളത്.
സ്ത്രീവിഷയങ്ങളിൽ കന്പമുള്ള നടൻമാരോടായിരുന്നു സുനിക്കു കൂടുതൽ ചങ്ങാത്തം.
ഇത്തരക്കാർക്ക് വേണ്ട സൗകര്യം ഒരുക്കികൊടുത്തിരുന്നതും സുനി തന്നെയായിരുന്നതായി പറയുന്നു. എന്നാൽ, സഹായിയെന്ന വ്യാജേന അടുത്തുകൂടുന്ന സുനി പലനടന്‌‌മാരുടെയും രഹസ്യസംഗമങ്ങൾ വീഡിയോയിൽ പകർത്തി അവരെയും ബ്ലാക്ക്മെയിലിംഗ് ചെയ്തതായിട്ടാണ് വിവരങ്ങൾ പുറത്തുവരുന്നത്. കൊച്ചിയിലെ യുവനടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സുനി അന്വേഷണ സംഘത്തിന്‍റെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയിൽ ഇക്കാര്യങ്ങൾ പ ുറത്തുപറയുമോ എന്ന ഉൾഭയത്തിലാണ് മലയാള സിനിമയിലെ പല നടീനടൻമാരും.
അതുകൊണ്ടുതന്നെ നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ സുനിക്കെതിരേ കടുത്തഭാഷയിൽ പ്രതികരിക്കാൻ സിനിമ മേഖലയിലെ പലരും ഭയന്ന് മാറിനിൽക്കുകയാണ്. ജാമ്യം ലഭിച്ച് പുറത്തെത്തിയാൽ എല്ലാ സത്യങ്ങളും വിളിച്ചു പറയുമെന്ന സുനിയുടെ വെല്ലുവിളി സിനിമാരംഗത്തെ പലരുടെയും നെഞ്ചകം തകർത്തിരിക്കുകയാണ്.

Related posts