പുകവലിക്കുന്നത് അമ്മ പിടികൂടിയപ്പോള്‍ സ്‌കൂളിലെ മുതിര്‍ന്ന കുട്ടി പീഡിപ്പിച്ചതായി എട്ടു വയസുകാരന്‍ ! എന്നാല്‍ 18കാരന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി…സംഭവം ഇങ്ങനെ

പോക്‌സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെവിട്ട് കോടതി. എട്ടുവയസുകാരനെ പീഡനത്തിനിരയാക്കി എന്ന കേസിലായിരുന്നു 18കാരന്‍ കുറ്റാരോപിതന്‍ ആയത്. എന്നാല്‍ എട്ടുവയസുകാരന്റെ മൊഴി ശരിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുവയസ്സുകാരന്‍ പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. അമ്മ കുട്ടിയെ ശകാരിക്കുന്നതിനിടെ, മറ്റു ദുഃശ്ശീലങ്ങള്‍ എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് മുനിസിപ്പല്‍ സ്‌കൂളിന്റെ ബാത്ത്റൂമില്‍ തന്നെ 18കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് 18 വയസ്സുകാരനെതിരെ കേസെടുത്തത്. എന്നാല്‍ 18 വയസ്സുകാരന്‍ കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും 18കാരന്‍ ആരോപിച്ചു. കേസിന്റെ വാദത്തിനിടെയാണ് 18കാരന്‍ കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ…

Read More