ഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ അദിതിയ്ക്ക് നാണമുണ്ടായിരുന്നു ! ചുംബനരംഗം അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്ത കാര്യം പറഞ്ഞ് സുരാജ്…

മലയാളികളുടെ പ്രിയനടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്. കോമഡി കഥാപാത്രമായി വന്ന് മികച്ച അഭിനേതാവായി മാറിയ താരമാണ് സുരാജ്. ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളാണ് ചെയ്യുന്നതെങ്കിലും തരംകിട്ടുമ്പോഴൊക്കെ സെറ്റില്‍ തമാശ ഇറക്കാന്‍ താരം മടിക്കാറില്ല. ജനഗണമനയുടെ സെറ്റില്‍ താരം ഒഴിവ് സമയങ്ങളില്‍ മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവന്‍ അടുത്തിടെ പറയുകയുണ്ടായി. ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയില്‍ സുരാജ് വെഞ്ഞാറമ്മൂടും സംവിധായകന്‍ എം പത്മകുമാറും ചേര്‍ന്ന് അദിതി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്. അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരാജും അദിതിയും പറഞ്ഞു. സുരാജ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന്‍ എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ ഇത് പറയരുത് അദിതിയെ വിളിച്ച് റിഹേഴ്‌സല്‍…

Read More