ആ കറുപ്പിന് പിന്നില്‍ ആരുടെ കറുത്ത കരങ്ങള്‍ ! കറുത്ത പെയിന്റടിച്ച ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍…

കറുത്ത പെയിന്റില്‍ മഞ്ഞ നിറത്തിലോ വെള്ള നിറത്തിലോ പേരെഴുതിയുള്ള തട്ടുകടകളും ഹോട്ടലുകളും സമീപകാലത്ത് കേരളത്തല്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകളായി ഇത്തരം ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം കടകളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്നാണ് വിവരം. യാതൊരു കച്ചവടവുമില്ലാത്ത സ്ഥലങ്ങളില്‍ പോലും ഇത്തരം കടകള്‍ ധാരാളമായി തുടങ്ങുന്നത് സംശയം ജനിപ്പിക്കുന്ന കാര്യമാണ്. ഷവര്‍മ, ഷവായി, അല്‍ഫാം, കുഴിമന്തി പോലുള്ള അറേബ്യന്‍ ഭക്ഷണങ്ങള്‍ തുടങ്ങുന്ന കടകളാണ് ഇത്തരത്തില്‍ പൊടുന്നൊനെ തുടങ്ങുന്നവയില്‍ ഏറെയും. തട്ടുകടകള്‍ മുതല്‍ വന്‍മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഷവര്‍മ മരിച്ച് ഒരു കുട്ടി മരിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും ഇത്തരം ഭക്ഷണശാലകള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തുര്‍ക്കി,സിറിയ, ഇറാന്‍,സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങാന്‍ പ്രധാനമായും ഫണ്ടെത്തുന്നത് എന്നാണ് വിവരം. ഇതുകൂടാതെ…

Read More

ഭക്ഷണശാലകളുടെ മറവില്‍ കേരളത്തില്‍ തീവ്രവാദം വളരുന്നു ? കുഴിമന്തിക്കടകള്‍ കൂണുപോലെ പൊന്തുന്നതിനു പിന്നിലുള്ളത് എന്ത്…

കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം കേരളത്തിലാകെ ചര്‍ച്ചാവിഷയമായെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇവിടെ ആദ്യമായല്ലെന്നതാണ് യാഥാര്‍ഥ്യം. മുമ്പും പലരും ഷവര്‍മ കഴിച്ച് മരിച്ചപ്പോഴും കുറച്ചു ദിവസം മാത്രം അത്ര ചര്‍ച്ച ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരെങ്കിലും മരിക്കുമ്പോള്‍ മാത്രമാണ് ഷവര്‍മയും കുഴിമന്തിയും പോലുള്ള ഭക്ഷണ വിഭവങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കുഴിമന്തിയും ഷവര്‍മയും അല്‍ഫാമുമടക്കമുള്ള അറേബ്യന്‍ വിഭവങ്ങള്‍ നല്‍കുന്ന ഹോട്ടലുകള്‍ കേരളത്തില്‍ കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്. പലതും വൃത്തിയുടെ കാര്യത്തില്‍ തീരെ മോശവും. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കു തന്നെ ഇറങ്ങുന്നത്. ഷവര്‍മ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ നല്‍കുന്ന ഹോട്ടലുകളില്‍ ചിലതിന്‍റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ പല സംഭവങ്ങളും. തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും ഇത്തരം…

Read More