ക്രിക്കറ്റിൽനിന്നു വിരമിച്ച് മനോജ് തിവാരി

കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 37കാരനായ തിവാരി 2015-ലാണ് അവസാനമായി ഇന്ത്യയ്ക്കായി ജേഴ്‌സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ബാറ്റേന്തിയ തിവാരി ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് തിവാരി. 2008 മുതല്‍ 2015 വരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്‍റി 20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്ക് എല്ലാം തന്നത്, എനിക്ക് സ്വപ്‌നം പോലും കാണാനാകാത്ത പലതും. പ്രത്യേകിച്ചും എന്‍റെ ജീവിതം വിവിധ പ്രതിസന്ധികളാല്‍ വെല്ലുവിളി നേരിട്ട കാലം മുതല്‍. ഈ കളിയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിനും നന്ദിയെന്നും തിവാരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

Read More

ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20; പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ നാലാം ട്വന്‍റി-20

സാൻ ഫെർണാണ്ടോ (ട്രിനിഡാഡ്): കരീബിയൻ മണ്ണിൽ ഇന്നു മുതൽ ഏറും അടിയും നൽകുന്ന ജയത്തിന്‍റെ ദിനങ്ങൾ. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സര ട്വന്‍റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്നു തുടക്കം. സാൻ ഫെർണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.00നാണ് ഒന്നാം ട്വന്‍റി-20 പോരാട്ടം. ക്രെയ്ഗ് ബ്രാത്‌വൈറ്റ് (ടെസ്റ്റ്), ഷായ് ഹോപ്പ് (ഏകദിനം) എന്നീ ക്യാപ്റ്റന്മാർക്കു സാധിക്കാത്ത പരന്പര ജയം റോവ്മാൻ പവലിലൂടെ വിൻഡീസിനു നേടാൻ കഴിയുമോ എന്നതാണു സുപ്രധാന ചോദ്യം. ടെസ്റ്റ് (1-0), ഏകദിന (2-1) പരന്പരകൾ നേടിയശേഷമാണ് ഇന്ത്യ ഇന്നു മുതൽ ട്വന്‍റി-20 പരന്പര തേടിയിറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മൂന്നാം ഏകദിനത്തിൽ 200 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയശേഷം 48 മണിക്കൂറിനുള്ളിലാണ് ഇരു ടീമും ട്വന്‍റി-20 പോരാട്ടത്തിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ പാണ്ഡ്യ… സൂപ്പർ താരങ്ങളായ…

Read More

ഏകദിന ലോകകപ്പ്; മത്സരം മാറ്റാൻ പാക് സമ്മതം

  മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഒക്ടോബർ 15നു നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിനെതിരായ മത്സരം 14ലേക്കു മാറ്റാൻ പാക്കിസ്ഥാൻ സമ്മതമറിയിച്ചു. അഹമ്മദാബാദിലാണു ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ അരങ്ങേറുക.ഇന്ത്യ x പാക് പോരാട്ടം ഒക്ടോബർ 14ലേക്കു മാറ്റുന്ന പശ്ചാത്തലത്തിൽ 12നു നിശ്ചയിച്ചുരുന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം 10ലേക്കും മാറ്റി. നവരാത്രി ആഘോഷത്തിന്‍റെ സമയമായതിനാൽ ഒക്ടോബർ 15ന് സുരക്ഷാ പ്രശ്നം ഉണ്ടായേക്കും എന്ന അഹമ്മദാബാദ് പോലീസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മത്സരം മാറ്റാൻ ബിസിസിഐയും ഐസിസിയും തീരുമാനിച്ചത്.

Read More

റണ്‍മഴ..! രോവറിൽ 48 റണ്‍സടിച്ച് അഫ്ഗാന്‍ ബാറ്റര്‍ സെദ്ദിഖുള്ള

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ഒരോവറിൽ പിറന്നത് 48 റണ്‍സ്! അബാസിൻ ഡിഫൻഡേഴ്സിനെതിരേ ഷഹീൻ ഹണ്ടേഴ്സിന്‍റെ സെദ്ദിഖുള്ള അതലാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. സ്പിന്നർ അമീർ സസായിയായിരുന്നു ബൗളർ. വൈഡും നോബോളുമെല്ലാം ഉൾപ്പെട്ടതാണു റണ്‍മഴയ്ക്കു കാരണമായത്. അതൽ 56 പന്തുകളിൽനിന്നു 118 റണ്‍സെടുത്തു

Read More

ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഇംഗ്ലീഷ് പേസ് ബൗളർ  ബ്രോഡ്

ലണ്ടൻ: ആഷസ് പരന്പരയ്ക്കുശേഷം ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡ്. ഓവലിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിനുശേഷമാണു മുപ്പത്തിയേഴുകാരനായ ബ്രോഡ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്‍റെ മകനായ സ്റ്റ്യുവർട്ട് ബ്രോഡ് 2006ൽ പാക്കിസ്ഥാനെതിരേയുള്ള ട്വന്‍റി20 പരന്പരയിലൂടെയാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007ലെ ട്വന്‍റി20 ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിലെ ആറു പന്തിലും സിക്സറടിച്ചപ്പോൾ പന്തെറിഞ്ഞത് ബ്രോഡായിരുന്നു. 2014ൽ ട്വന്‍റി 20യും 2016ൽ ഏകദിനവും മതിയാക്കിയ ബ്രോഡ് ടെസ്റ്റ് മാത്രമാണു കളിച്ചിരുന്നത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 167 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽനിന്ന് 178 വിക്കറ്റുകളും 56 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റുകളുമാണ് താരത്തിന്‍റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളർ, അഞ്ചാമത്തെ ബൗളർ,…

Read More

മുംബൈ ഗാങ്! സഞ്ജു സാംസൺ പുറത്ത്

ബാർബഡോസ്: ‘മുംബൈ ഗാങ്’, ഇന്ത്യൻ ക്രിക്കറ്റിൽ ഒരുകാലത്ത് ഏറ്റവും ശക്തമായി വേരോട്ടമുണ്ടായിരുന്ന സംഘം. മുംബൈക്കാരനായാൽ ഇന്ത്യൻ ടീമിൽ കളിക്കാമെന്നതായിരുന്നു അന്നത്തെ അവസ്ഥ. അതേ കാലത്തിലേക്കുള്ള പിന്നോട്ടു നടത്തമാണോ ഇപ്പോഴത്തെ ഇന്ത്യൻ പുരുഷ ടീമിലുള്ളതെന്ന സംശയമാണ് ക്രിക്കറ്റ് നിരീക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനു കാരണം ഒന്നുമാത്രം, വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് അവസരം നൽകാതെ മുംബൈ താരം സൂര്യകുമാർ യാദവിനെ തുടർച്ചയായി കളിപ്പിക്കുന്നു! ഏകദിനത്തിൽ ഇതുവരെ ലഭിച്ച ഒരു അവസരം പോലും മികച്ച രീതിയിൽ ഉപയോഗിക്കാത്ത സൂര്യകുമാർ യാദവിനെ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന രണ്ടാം ഏകദിനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ കളിപ്പിച്ചേക്കാം. സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടിയും വന്നേക്കാം. രണ്ടാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനായാണ് ഇന്ന് ആരാധകരുടെ ഏറ്റവും വലിയ കാത്തിരിപ്പ്. രാത്രി 7.00ന് ബാർബഡോസിലെ കെൻസിങ്ടണ്‍ ഓവലിലാണ് രണ്ടാം ഏകദിനം. ആദ്യ ഏകദിനത്തിൽ ജയിച്ച…

Read More

ഏകദിന പരമ്പര; ചരിത്രത്തിനരികെ ജഡേജ

ബാർബഡോസ്: ഇന്ത്യ x വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന് അരങ്ങേറുന്പോൾ റിക്കാർഡ് വക്കിൽ രവീന്ദ്ര ജഡേജ. ഇന്ന് ഒരു വിക്കറ്റ് വീഴ്ത്താൻ സാധിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പരന്പര ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളർ എന്ന റിക്കാർഡ് ജഡേജയ്ക്കു സ്വന്തമാക്കാം. ഒന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ, ഇന്ത്യ x വിൻഡീസ് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ഇന്ത്യൻ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 42 മത്സരങ്ങളിൽ 43 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിന്‍റെ റിക്കാർഡായിരുന്നു ജഡേജ തിരുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പോരാട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റിക്കാർഡ് വിൻഡീസിന്‍റെ മുൻ പേസർ കോട്നി വാൽഷിനൊപ്പം പങ്കിടുകയാണ് ജഡേജ-44 വിക്കറ്റ്. 38 മത്സരത്തിൽനിന്നാണു വാൽഷ് 44 വിക്കറ്റ് വീഴ്ത്തിയത്. 30 മത്സരത്തിലാണ് ജഡേജയുടെ ഈ നേട്ടം.

Read More

ലോകകപ്പ് ക്രിക്കറ്റ് ഷെഡ്യൂൾ മാറും

മുംബൈ: നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 2023 ഏകദിന ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരുംദിവസങ്ങളിൽ പുതിയ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിക്കും. അഹമ്മദാബാദിൽ ഒക്ടോബർ 15ന് നടക്കേണ്ട ഇന്ത്യ x പാക്കിസ്ഥാൻ മത്സരം 14ലേക്ക് മാറ്റണമെന്ന ആവശ്യം പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ സ്ഥിതിക്കാണു ലോകകപ്പ് ഷെഡ്യൂൾ മാറേണ്ടിവന്നത്.

Read More

പ്രതിഫലത്തിൽ ഏഷ്യയിൽ കോഹ്‌ലി രണ്ടാമൻ; മുന്നിൽ നവോമി ഒസാക്ക

  മുംബൈ: ഏഷ്യയിൽ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായികതാരത്തിന്‍റെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്‌ലി രണ്ടാമത്. 1050 കോടി രൂപയുടെ സ്വത്തുള്ള വിരാട് കോഹ്‌ലി, ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരുടെ പട്ടികയിൽ ലോകത്തിൽ 61-ാമതാണ്. ജാപ്പനീസ് വനിതാ ടെന്നീസ് താരം നവോമി ഒസാക്കയാണ് ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരമാണു കോഹ്‌ലി. ലോകത്തിൽ മൂന്നാം സ്ഥാത്തും, പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്‍റീനയുടെ ലയണൽ മെസി എന്നിവരാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും പ്രതിഫലം ഉള്ള ആളായി റൊണാൾഡോ (19.57 കോടി രൂപ) മാറിയിരുന്നു.

Read More

പതിനെട്ടാംവയസിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു അയേഷ

  കറാച്ചി: പാക്കിസ്ഥാന്‍റെ യുവ വനിതാ ക്രിക്കറ്റ് താരം അയേഷ നസീം 18-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. ഇസ്ലാം മതവിശ്വാസമനുസരിച്ചു ജീവിക്കുന്നതിനുവേണ്ടിയാണു യുവതാരത്തിന്‍റെ വിരമിക്കലെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം അയേഷ പാക് ക്രിക്കറ്റ് ബോർഡിനെ (പിസിബി) അറിയിച്ചിട്ടുണ്ട്. എന്നാൽ, പിസിബി വിരമിക്കൽ സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാനായി 30 ട്വന്‍റി20 മത്സരങ്ങളും നാല് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് അയേഷ.

Read More