പീഡന പരാതിയുമായി മുന്‍ കാമുകി രംഗത്ത് ! സൂപ്പര്‍താരം ആന്റണി ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്

മുന്‍ കാമുകി ഗാര്‍ഹിക പീഡനാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ആന്റണിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കി. മുന്‍ കാമുകിയെ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ താരത്തിനെതിരേ നടപടിയുമായി രംഗത്തെത്തിയത്. ഗാര്‍ഹിക പീഡനം ആരോപിച്ച് ആന്റണിയുടെ മുന്‍ കാമുകി മേയ് 20ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ഹോട്ടലില്‍ വെച്ചും യാത്രയ്ക്കിടയിലും നിരവധി തവണ ആന്റണി ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കാമുകിയുടെ പരാതിയില്‍ പറയുന്നു. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ആന്റണിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബൊളീവിയയ്ക്കും പെറുവിനുമെതിരായ മത്സരങ്ങളില്‍ ആന്റണി ടീമിന്റെ ഭാഗമാകില്ലെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചു. അതേസമയം ആരോപണങ്ങള്‍ തള്ളി ആന്റണി രംഗത്തെത്തിയിട്ടുണ്ട്. സാവോപോളോ…

Read More

വിവാഹത്തലേന്ന് വരനെ ‘വീട്ടില്‍ക്കയറി തല്ലി’ മുന്‍ കാമുകിയും സംഘവും ! യുവാവിന്റെ വിവാഹം മുടങ്ങി; സംഭവത്തില്‍ കേസെടുത്തു

മലപ്പുറത്ത് വിവാഹത്തേലന്ന് വീട്ടില്‍ കയറി പ്രതിശ്രുതവരനെയും ബന്ധുക്കളെയും മുന്‍ കാമുകിയുടെ നേതൃത്വത്തില്‍ അക്രമിച്ച് പരിക്കേല്‍പിച്ചു. അക്രമത്തില്‍ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളം മാന്തടത്ത് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹം അടുത്തദിവസം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുന്‍ വനിതാസുഹൃത്തും ബന്ധുക്കളും അടക്കം ഇരുപതോളംപേര്‍ വരുന്ന സംഘം വരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്. തട്ടാന്‍പടി സ്വദേശിയായ യുവതി കല്യാണപ്പയ്യനുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു അക്രമം. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചുവച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതിയില്‍ തട്ടാന്‍പടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20ഓളം പേര്‍ക്കെതിരേ…

Read More

സൈസ് കറക്ട് ആണോയെന്ന് നോക്കണേ ! മുന്‍ കാമുകന് ഒരിക്കലും മറക്കാത്ത ‘സര്‍പ്രൈസ് ഗിഫ്റ്റ്’ സമ്മാനിച്ച് യുവതി; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

പ്രണയബന്ധങ്ങളും ബ്രേക്കപ്പും സമൂഹത്തില്‍ സാധാരണമാണ്. പലരും പലരീതിയിലാണ് തങ്ങളുടെ പ്രണയബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. ചിലര്‍ ഉടക്കിപ്പിരിയുമ്പോള്‍ മറ്റു ചിലര്‍ കൈകൊടുത്ത് പിരിയുന്നു.ഇത്തരത്തില്‍ വേര്‍പിരിഞ്ഞ പഴയ കാമുകി തന്റെ മുന്‍ കാമുകന് അയച്ച ഒരു സമ്മാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. പോസ്റ്റ് പങ്കുവച്ച ട്വിറ്റര്‍ ഉപയോക്താവിന്റെ റൂംമേറ്റാണ് കഥയിലെ നായകന്‍. തന്റെ റൂംമേറ്റിന്റെ പഴയ കാമുകി അയച്ച ഗിഫ്റ്റിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു യുവാവിന്റെ പോസ്റ്റ്. തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഗിഫ്റ്റ് അയക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ മുന്‍ കാമുകി ഒരു മെസേജും അയച്ചിരുന്നു. ആ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നുണ്ട്. അത് നിനക്ക് കറക്ട് അല്ലെങ്കില്‍ എന്നോട് പറയണം. മറ്റൊന്ന് ഓര്‍ഡര്‍ ചെയ്യാം ഞാന്‍,” എന്നായിരുന്നു കാമുകിയുടെ മെസേജ്. എന്നാല്‍ സമ്മാനത്തിനായി കാത്തിരുന്ന കാമുകനെ തേടിയെത്തിയത് ഗാര്‍ബേജ്…

Read More