സ്വകാര്യദൃശ്യങ്ങള്‍ ആരോ പുറത്തുവിട്ടു ! രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജീവനൊടുക്കി

സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ജീവനൊടുക്കി കോളജ് വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കാംപസിന്റെ ടെറസില്‍ വെച്ച് ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു 3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വാഷ്‌റൂമില്‍ സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം വന്‍വിവാദമായിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.

Read More

സൈസ് കറക്ട് ആണോയെന്ന് നോക്കണേ ! മുന്‍ കാമുകന് ഒരിക്കലും മറക്കാത്ത ‘സര്‍പ്രൈസ് ഗിഫ്റ്റ്’ സമ്മാനിച്ച് യുവതി; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

പ്രണയബന്ധങ്ങളും ബ്രേക്കപ്പും സമൂഹത്തില്‍ സാധാരണമാണ്. പലരും പലരീതിയിലാണ് തങ്ങളുടെ പ്രണയബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. ചിലര്‍ ഉടക്കിപ്പിരിയുമ്പോള്‍ മറ്റു ചിലര്‍ കൈകൊടുത്ത് പിരിയുന്നു.ഇത്തരത്തില്‍ വേര്‍പിരിഞ്ഞ പഴയ കാമുകി തന്റെ മുന്‍ കാമുകന് അയച്ച ഒരു സമ്മാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ചയാകുന്നത്. പോസ്റ്റ് പങ്കുവച്ച ട്വിറ്റര്‍ ഉപയോക്താവിന്റെ റൂംമേറ്റാണ് കഥയിലെ നായകന്‍. തന്റെ റൂംമേറ്റിന്റെ പഴയ കാമുകി അയച്ച ഗിഫ്റ്റിന്റെ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു യുവാവിന്റെ പോസ്റ്റ്. തനിക്ക് ചിരിയടക്കാനാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ഗിഫ്റ്റ് അയക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ മുന്‍ കാമുകി ഒരു മെസേജും അയച്ചിരുന്നു. ആ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ” ഇന്‍സ്റ്റാമാര്‍ട്ടില്‍ നിന്ന് ഒരു ഗിഫ്റ്റ് നിനക്ക് അയക്കുന്നുണ്ട്. അത് നിനക്ക് കറക്ട് അല്ലെങ്കില്‍ എന്നോട് പറയണം. മറ്റൊന്ന് ഓര്‍ഡര്‍ ചെയ്യാം ഞാന്‍,” എന്നായിരുന്നു കാമുകിയുടെ മെസേജ്. എന്നാല്‍ സമ്മാനത്തിനായി കാത്തിരുന്ന കാമുകനെ തേടിയെത്തിയത് ഗാര്‍ബേജ്…

Read More

ആദിവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ചയാള്‍ പിടിയില്‍ ! നടപടി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ

ആദിവാസി യുവാവിന്റെ ശരീരത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു ഈ സംഭവം നടന്നത്. പ്രവേഷ് ശുക്ല എന്നയാളാണ് മധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇയാളുടെ അറസ്റ്റ്. നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ ദേഹത്തേക്ക് പ്രവീണ്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആവശ്യപ്പെടുകയായിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്.സി, എസ്.ടി ആക്ട് എന്നിവ ചുമത്തിയാണ് ശുക്ലയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ നിലവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തിരുന്നു. 36-കാരനായ ദസ്മത് രാവതിന് നേരെയായിരുന്നു പ്രതിയുടെ അക്രമം. ചോദ്യം ചെയ്യലിനിടെ നിലവില്‍ പുറത്ത് വന്നിരിക്കുന്ന വീഡിയോ വ്യാജമാണെന്ന് രാവത്ത് ചൂണ്ടിക്കാട്ടി. ശുക്ലയെ കുടുക്കുന്നതിനായി ആരോ നിര്‍മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വാദം.…

Read More

സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ പണിതെറിക്കും ! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു…

സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാര്‍ക്കിട്ട് എട്ടിന്റെ പണികൊടുക്കാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു. സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സമൂഹമാധ്യമങ്ങളില്‍ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടി. കാലഘട്ടത്തിനുനുസൃതമായി ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരുടെ എണ്ണം കൂടിയതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. 1968ലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ത്തന്നെ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും.…

Read More

എല്ലാം ഞാന്‍ ഒഴിവാക്കുന്നു ! ഞെട്ടിക്കുന്ന തീരുമാനവുമായി നസ്രിയ; സംശയത്തോടെ വീക്ഷിച്ച് ആരാധകര്‍…

ബാലതാരമായി എത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നസ്രിയ നസിം. ബ്ലെസ്സി സംവിധാനം ചെയ്ത പളുങ്ക് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് നസ്രിയ മലയാള സിനിമയില്‍ എത്തിയത്. അതിനും മുമ്പ് നസ്രിയ കൈരളി ടിവിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമില്‍ കുട്ടി അവതാരകയായി എത്തിയിരുന്നു. അത് കഴിഞ്ഞ് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി ഷോകളില്‍ അവതാരകയായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്. സ്റ്റാര്‍ സിംഗര്‍ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. പിന്നീട് ഒരു നാള്‍ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നിവിന്‍ പൊളിക്ക് ഒപ്പം യുവ എന്ന ആല്‍ബത്തില്‍ ഒരുമിച്ച് ശേഷമാണ് നസ്രിയക്ക് നായിക ആവാന്‍ അവസരങ്ങള്‍ ലഭിച്ചത്. നിവിന്‍ പോളിയുടെ തന്നെ നായികയായി നേരത്തില്‍ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. തമിഴില്‍ രാജാറാണിയില്‍ അഭിനയിച്ചതോടെ തമിഴ് നാട്ടില്‍ നിരവധി ആരാധകരെ…

Read More

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആളില്‍ നിന്ന് ഗര്‍ഭിണിയായി 15കാരി ! യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി…

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ആളില്‍ നിന്ന് ലൈംഗികചൂഷണം നേരിട്ടതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരി വീട്ടില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി യൂട്യൂബ് നോക്കിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം വീട്ടിലെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചുയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളാണ് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യതതായി പോലീസ് അറിയിച്ചു. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അമ്മയില്‍ നിന്ന് കുഞ്ഞിനെ മറച്ചുവെന്നാണ് ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞത്.അംബസാരി പ്രദേശത്തെ താമസക്കാരിയാണ് പെണ്‍കുട്ടി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തന്റെ അമ്മയോട് ആരോഗ്യനിലയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറഞ്ഞു. ‘പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം അമ്മയോട് വിവരിച്ചതോട്, അവളെ പെട്ടെന്ന് തന്നെ അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവജാതശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി), കുട്ടികള്‍ക്കെതിരായ ലൈംഗിക…

Read More

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെക്കാണാനെത്തിയ യുവാവ് മരിച്ചതെങ്ങനെ ? ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയ്ക്കായി തിരച്ചില്‍…

നാദാപുരത്ത് കാസര്‍ഗോഡ് സ്വദേശി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും അപകടമരണമാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, യുവാവിനൊപ്പം കാറില്‍ സഞ്ചരിച്ച കണ്ണൂര്‍ സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ശനിയാഴ്ചയാണ് നാദാപുരം നരിക്കാട്ടേരി കനാല്‍ പാലത്തിനു സമീപം കാറില്‍നിന്നു വീണ നിലയില്‍ കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി ശ്രീജിത്തിനെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലാക്കിയെങ്കിലും തൊട്ടടുത്ത ദിവസം ശ്രീജിത്ത് മരിച്ചു. സിസിടിവിയില്‍ അപകടസ്ഥലത്തുനിന്ന് ഒരാള്‍ ഓടിപ്പോകുന്നതു കണ്ടതാണു നിര്‍ണായകമായത്. കണ്ണൂര്‍ കേളകം സ്വദേശിയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ കാണാനാണു ശ്രീജിത്ത് ഇയാള്‍ക്കൊപ്പം നാദാപുരത്ത് എത്തിയതെന്നാണു സൂചന. കണ്ണൂര്‍ സ്വദേശി കാര്‍ പിന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന ശ്രീജിത്ത് കാറിനടിയില്‍പ്പെട്ടെന്നാണു നിഗമനം. ഇതോടെ കാര്‍ ഉപേക്ഷിച്ചു കടന്ന സുഹൃത്ത് യുവതിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞു. ഇവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെയാണ് ശ്രീജിത്തിനൊപ്പമുണ്ടായിരുന്നത്…

Read More

സോഷ്യല്‍ മീഡിയയില്‍ ടിപ്‌സ് വിതറുന്നവരെ പൊക്കാന്‍ സെബി ! ഫിനാന്‍ഷ്യല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് പിടി വീഴും…

സോഷ്യല്‍ മീഡിയയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്ളുവന്‍സേഴ്സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, സെബി മാനദണ്ഡങ്ങള്‍ പാലിക്കാതെ യൂട്യൂബ് ചാനലുകളില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നതാണ് സെബിയെ ഈയൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്. പുതു സാങ്കേതിക…

Read More

സോഷ്യല്‍ മീഡിയയില്‍ ‘മന്തിച്ചര്‍ച്ച’ ! കുഴിമന്തിയെന്ന് മിണ്ടിപ്പോകരുതെന്ന് ശ്രീരാമന്‍; പറയുമെന്നും കഴിക്കുമെന്നും കുഴിമന്തി ആരാധകര്‍; ചര്‍ച്ച മൂക്കുന്നതിങ്ങനെ…

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്‍ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം. ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന്‍ പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര്‍ കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.…

Read More

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ! സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയ്ക്കു പിന്നിലെ വസ്തുത ഇങ്ങനെ…

ലോകത്തെ ഏറ്റവും പ്രായമേറിയ വനിതയുടേതെന്ന പേരില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടിക്ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമത്തില്‍ വൈറലാകുകയാണ് ഒരു വീഡിയോ. വീഡിയോപ്രകാരം 399 വയസാണ് ഇവര്‍ക്ക് പറയുന്നത്. എന്നാല്‍ വൈറലായ വീഡിയോക്ക് പിന്നിലെ സത്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 399 പ്രായമുള്ള സ്ത്രീയല്ല വീഡിയോയിലുള്ളത്. ചില വീഡിയോകളില്‍ 169 വയസ്സുള്ള വയോധികന്‍ എന്നു പറഞ്ഞും വീഡിയോ വൈറലായിരുന്നു. എന്നാല്‍ അതൊന്നുമല്ല സത്യം. വീഡിയോയിലുള്ളത് ഒരു ബുദ്ധ സന്യാസിയാണ്. ലുവാങ് ടാ എന്നു പേരുള്ള ഇദ്ദേഹത്തിന്റെ പ്രായം 109 വയസ്സാണ്. തായ്‌ലാന്റില്‍ നിന്നുള്ള ലുവാങ് ടായുടെ വീഡിയോ പുറത്തുവിട്ടത് അദ്ദേഹത്തിന്റെ കൊച്ചുമകളാണ്. @auyary എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തന്റെ മുത്തച്ഛന്റെ വീഡിയോ പെണ്‍കുട്ടി പുറത്തുവിട്ടത്. മില്യണില്‍പരം കാഴ്ചക്കാരെയാണ് ലുവാങ് ടായുടെ വീഡിയോക്ക് ലഭിച്ചത്. എന്നാല്‍ വൈകാതെ വീഡിയോ പലരും അടിസ്ഥാന രഹിതമായ വാദങ്ങളോടെ പ്രചരിപ്പിക്കുകയായിരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും…

Read More