അംബരചുംബികള്‍ കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡിയ്ക്ക് ദാരുണാന്ത്യം ! 68-ാം നിലയില്‍ നിന്ന് കാല്‍വഴുതി വീണു

ലോകത്തെ പ്രശസ്തമായ അംബരചുംബികളുടെ മുകളില്‍ കയറി പ്രശസ്തനായ ഫ്രഞ്ച് സാഹസികന്‍ റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണു മരിച്ചു. ഹോങ്കോങിലെ ട്രെഗണ്ടര്‍ ടവര്‍ കോംപ്ലക്‌സിനു മുകളില്‍നിന്നാണു ലൂസിഡി വീണതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് ലൂസിഡി കുടുങ്ങിപ്പോവുകയായിരുന്നു. പരിഭ്രാന്തനായ ഇദ്ദേഹം പെന്റ്ഹൗസിന്റെ ജനലില്‍ അടിച്ചെന്നും ഇതുകണ്ട് അവിടെ ജോലി ചെയ്തിരുന്നയാള്‍ ഭയപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ കാല്‍തെറ്റി വീണാണു അന്ത്യമെന്നാണു വിവരം. നാല്‍പ്പതാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെത്തിയതാണെന്നായിരുന്നു കെട്ടിടത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് ലൂസിഡി പറഞ്ഞത്. വൈകിട്ട് ആറുമണിയോടെയായിരുന്നു ലൂസിഡി എത്തിയത്. എന്നാല്‍ ലൂസിഡിയെ അറിയില്ലെന്നു 40-ാം നിലയില്‍ താമസിക്കുന്ന ആള്‍ വ്യക്തമാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അതിനോടകം തന്നെ ലൂസിഡി ലിഫ്റ്റില്‍ കയറിയിരുന്നു. 49ാമത്തെ…

Read More

നന്ദി കേരളം, നന്ദി ആയുര്‍വേദം; ഹൃദ്രോഗവും മസ്‌കുലാര്‍ ഡിസ്‌ട്രോഫിയും മൂലം വീല്‍ചെയറില്‍ ഒതുങ്ങിയിരുന്ന ഫ്രഞ്ചു പെണ്‍കുട്ടി ലൂണയ്ക്ക് ഇത് രണ്ടാം ജന്മം…

വൈക്കം: തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് കേരളത്തോടും ഇവിടുത്തെ ആയുര്‍വേദ ചികിത്സയോടും നന്ദി പറയുകയാണ് ലൂണ എന്ന ഫ്രഞ്ചു പെണ്‍കുട്ടി. ഹൃദ്രോഗവും ജനിതക വൈകല്യവും മൂലം വീല്‍ച്ചെയറിലേക്ക് ഒതുങ്ങിയിരുന്ന ലൂണയെ െകെപിടിച്ചു നടത്തിയതു വൈക്കം വല്ലകത്തെ ശ്രീകൃഷ്ണ ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സയാണ്. ഹൃദയത്തിന് ഘടനാെവെകല്യം ഉണ്ടാക്കുന്ന ട്രങ്കസ് ആര്‍ട്ടിരിയോസസ് എന്ന രോഗവുമായാണു ലൂണ ജനിച്ചത്. ജീവന്‍ കാത്തുരക്ഷിക്കാന്‍ മൂന്നു മാസം പ്രായമുള്ളപ്പോഴും ഏഴാം വയസിലും ലൂണ രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. ജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാണ് എഫ്.എസ്.എച്ച്. മസ്‌കുലാര്‍ ഡിസ്ട്രോഫി എന്ന ജനിതക െവെകല്യവും ലൂണയ്ക്കുണ്ടെന്ന് പാരീസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മുഖത്തെയും തോളിലെയും കൈകാലുകളിലെയും മാംസപേശികള്‍ ശോഷിച്ചു പ്രവര്‍ത്തശേഷി നഷ്ടപ്പെടുന്ന രോഗമാണ് മസ്‌കുലാര്‍ ഡിസ്ട്രോഫി. ലൂണയുടെ മാതാവ് ക്ലയര്‍ മകളെയും കൂട്ടി പല ചികിത്സകളും പരീക്ഷിച്ചെങ്കിലും ആശ്വാസം താല്‍കാലികമായിരുന്നു. ലൂണയുടെ ചലനശേഷി നാള്‍ക്കുനാള്‍ മോശമായിക്കൊണ്ടിരുന്നു. പൂര്‍ണമായും വീല്‍ചെയറിനെ…

Read More