കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ട ജീംബ്രൂട്ടനും കൂട്ടാളി ഡാര്‍ക്ക് അങ്കിളും എക്‌സൈസിന്റെ പിടിയില്‍ ! നിറതോക്കും മയക്കുമരുന്നും പിടിച്ചെടുത്തു…

മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിച്ചിരുന്ന ഗുണ്ടാ ക്വട്ടേഷന്‍ നേതാവും കൂട്ടാളിയും നിറതോക്കുമായി കൊച്ചിയില്‍ എക്സൈസിന്റെ പിടിയിലായി. ഞാറയ്ക്കല്‍ കൊല്ലവേലിയകത്ത് വീട്ടില്‍ വൈപ്പിന്‍ ലിബിന്‍ (ജീംബ്രൂട്ടന്‍-27), നായരമ്പലം കൊല്ലവേലിയകത്ത് വീട്ടില്‍ ക്രിസ്റ്റഫര്‍ റൂഫസ് (ഡാര്‍ക്ക് അങ്കിള്‍ -32) എന്നിവരാണ് എറണാകുളം എന്‍ഫോഴ്സ്മെന്റ് അസി. കമ്മിഷണറുടെ സ്പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജന്‍സിന്റെയും ഞാറയ്ക്കല്‍ പൊലീസിന്റെയും ഞാറയ്ക്കല്‍ എക്സൈസിന്റെയും സംയുക്തനീക്കത്തില്‍ പിടിയിലായത്. പ്രതികളില്‍നിന്ന് മൂന്നുഗ്രാം എം.ഡി.എം.എ രണ്ടുഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന ലിബിന്‍ ഇവരില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തം ക്വട്ടേഷന്‍ ടീമുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ശ്യാമിനെ (ആശാന്‍ സാബു) നേരത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് ജിംബ്രൂട്ടനില്‍ എത്തിനിന്നത്. കൊച്ചിയിലെ രാസലഹരിവില്പന നിയന്ത്രിക്കുന്നതിലെ പ്രധാനി ലിബിനാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വൈപ്പിന്‍ പെരുമ്പിള്ളിയിലെ വീട്ടില്‍ ഒളിവില്‍ക്കഴിയുകയാണെന്ന് കണ്ടെത്തി.…

Read More

ഇതുതാന്‍ ഗുണ്ടാ സ്‌റ്റൈല്‍ ! കത്തിയും സിഗരറ്റും ഉപയോഗിച്ച് തട്ടുപൊളിപ്പന്‍ റീല്‍സ് ! തമന്നയെ പൊക്കാന്‍ പോലീസ്…

പ്രകോപനപരവും ആയുധങ്ങളും വെച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഇടുന്ന ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര്‍ ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്പത്തൂര്‍ പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോയമ്പത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര്‍ സംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്ന ആളെ ഗോകുല്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം…

Read More