ഒത്തില്ല ഒത്തില്ല ! വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ കയറി ടോയ്‌ലറ്റില്‍ ഒളിച്ചിരുന്ന് യുവാവ്; എന്നാല്‍ ആ ദുശ്ശീലം വിനയായി

ടിക്കറ്റെടുക്കാതെ വന്ദേഭാരത് ട്രെയിനില്‍ കയറി ടോയ്‌ലെറ്റില്‍ ഒളിച്ചിരുന്ന യുവാവിനെ കൈയ്യോടെ പൊക്കി ഉദ്യോഗസ്ഥര്‍. ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ നിന്ന് സെക്കന്തരാബാദിലേയ്ക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിനിലാണ് സംഭവം. ടിക്കറ്റെടുക്കാതെ ട്രെയിനില്‍ കയറിയ ശേഷം ഇയാള്‍ നേരെ ടോയ്ലറ്റിനുള്ളിലേക്ക് പോയി അവിടെ ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ ഗുഡൂര്‍ ഭാഗത്തെത്തിയപ്പോള്‍ യുവാവ് ഉള്ളിലിരുന്ന് സിഗരറ്റ് വലിക്കാന്‍ ആരംഭിച്ചു. ഇതിനു പിന്നാലെ ട്രെയിനിലെ ഫയര്‍ അലാറങ്ങള്‍ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്നിശമന ഉപകരണം കമ്പാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് മറ്റ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തുടര്‍ന്ന് ഇവര്‍ കമ്പാര്‍ട്ടുമെന്റിലെ എമജന്‍സി ഫോണ്‍ ഉപയോഗിച്ച് ട്രെയിന്‍ ഗാര്‍ഡിനെ വിവരം അറിയിച്ചു. പിന്നാലെ ട്രെയിന്‍ മനുബുലു സ്റ്റേഷന് സമീപം നിര്‍ത്തി. തുടര്‍ന്ന് ഉദ്യാേഗസ്ഥര്‍ അലാറം കേട്ട കോച്ചില്‍ പരിശോധന നടത്തിയപ്പോഴാണ് ടോയ്ലറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. അഗ്നിശമന ഉപകരണം ഉപയോഗിച്ച് ടോയ്ലറ്റിന്റെ ജനല്‍…

Read More

ഇതുതാന്‍ ഗുണ്ടാ സ്‌റ്റൈല്‍ ! കത്തിയും സിഗരറ്റും ഉപയോഗിച്ച് തട്ടുപൊളിപ്പന്‍ റീല്‍സ് ! തമന്നയെ പൊക്കാന്‍ പോലീസ്…

പ്രകോപനപരവും ആയുധങ്ങളും വെച്ചും ഇന്‍സ്റ്റഗ്രാം റീല്‍സ് ഇടുന്ന ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടിയെ തിരയാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ കത്തിയും സിഗരറ്റുമായി പെണ്‍കുട്ടി എതിര്‍ ഗുണ്ടാസംഘത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതോടെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത്. നഴ്സിങ് വിദ്യാര്‍ഥിനിയായ തമന്ന എന്ന് അറിയപ്പെടുന്ന വിനോദിനിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇത്തരത്തിലുള്ള റീല്‍സ് ഇട്ടത്. പെണ്‍കുട്ടി കഞ്ചാവ് കേസിലും പ്രതിയാണെന്ന് കോയമ്പത്തൂര്‍ പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം കോയമ്പത്തൂര്‍ കോടതിക്ക് സമീപം ഗോകുല്‍ എന്ന യുവാവിനെ വെട്ടി കൊന്നിരുന്നു. എതിര്‍ സംഘത്തിലെ ‘കൊരങ്ങ് ശ്രീറാം’ എന്ന ആളെ ഗോകുല്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തിലെ എല്ലാവരും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണെന്ന് മനസിലായത്. അങ്ങനെയാണ് അന്വേഷണം വിനോദിനിയില്‍ ചെന്നെത്തിയത്. സൂര്യ എന്ന യുവാവുമായി സൗഹൃദത്തിലായ പെണ്‍കുട്ടി അതുവഴിയാണ് സംഘത്തിലെ മറ്റുള്ളവരെയും പരിചയപ്പെട്ടത്. സൂര്യക്കൊപ്പം…

Read More

റോക്കി ഭായിയെ അനുകരിച്ച് ഒന്നിനു പിറകെ ഒന്നായി നിരവധി സിഗരറ്റുകള്‍ പുകച്ചു തള്ളി ! 15കാരന്‍ ആശുപത്രിയില്‍…

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. ചിത്രത്തിലെ നായകന്‍ റോക്കി ഭായിയായി യാഷ് തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അനുകരിക്കുന്ന നിരവധി ആളുകളെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ഇത്തരത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരന്‍ ആശുപത്രിയിലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന്‍ കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.

Read More