സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! കോവിഡ് നാലാം തരംഗം അത്ര നിസ്സാരമാകില്ല; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്…

കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്ത് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ രോഗബാധ വളരെക്കുറഞ്ഞു. ഇതിനിടയില്‍ കോവിഡിന്റെ നാലാം തരംഗം ജൂണ്‍-ജൂലൈ മാസത്തില്‍ എത്തുമെന്നാണ് പ്രവചനം. ഈ അവസരത്തില്‍ നാലാം തരംഗത്തെ നിസ്സാരമായി കാണരുതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് മൊത്തം ഇപ്പോള്‍ പതിനായിരത്തോളെ പേരെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളൂ. നാലാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത വേണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കോവിഡ് നാലാം തരംഗത്തില്‍ രോഗ വ്യാപന നിരക്ക് കൂടുതലാകുമെങ്കിലും തീവ്രമാകില്ല. മരണ സാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണം. മാസ്‌ക് ഉപയോഗിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്‌ക് ഒരു പോക്കറ്റ് വാക്സീനാണ്. രോഗവ്യാപന അന്തരീക്ഷങ്ങളില്‍ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ ചില സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രത്യേകിച്ചും… കോവിഡ് വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. ബി ഇക്ബാല്‍ വ്യക്തമാക്കി.

Read More

കോവിഡ് നാലാംതരംഗം ജൂണില്‍ ? ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്ന് പ്രവചനം; ഈ ആശ്വാസം താല്‍ക്കാലികമോ…

രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഏറെക്കുറെ അവസാനിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങള്‍. കാര്യങ്ങള്‍ എല്ലാം പതിയെ പഴയതുപോലെയാവുകയാണ്. എന്നാല്‍ ഈ ആശ്വാസം താല്‍ക്കാലികമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്ന പ്രവചനമാണ് ജനങ്ങളുടെ മനസ്സില്‍ കാര്‍മേഘം പരത്തുന്നത്. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

Read More