കാടാച്ചിറ സഹകരണബാങ്ക് തട്ടി ! അന്വേഷണം ബാങ്ക് അധികൃതരിലേക്കും

പി. ജയകൃഷ്ണൻകണ്ണൂര്‍: കാടാച്ചിറ സര്‍വീസ് സഹകരണ ബാങ്കിന്‍റെ പനോന്നേരി ശാഖയിലെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ബാങ്ക് അധികൃതരിലേക്കും. അന്വേഷണത്തിന്‍റെ ഭാഗമായി മുഖ്യപ്രതിയും മുന്‍ സെക്രട്ടറിയും പിന്നീട് മാനേജരുമായിരുന്ന പ്രവീണ്‍ പനോന്നേരിയെ നാളെ അന്വേഷണ ഉദ്യോഗസ്ഥനായ എടക്കാട് എസ്എച്ച്ഒ സുരേന്ദ്രൻ കല്യാടൻ കസ്റ്റഡിയിൽ വാങ്ങും. വർഷങ്ങളായി തുടർന്ന തട്ടിപ്പിനെക്കുറിച്ച് ബാങ്ക് ഭരണ സമിതിയിൽ ഉള്ളവർക്കോ ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർക്കോ അറിവുണ്ടായിരുന്നില്ല എന്നത് പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ചിലരുടെ സഹായവും മൗനാനുവാദവും പ്രവീണിന് തട്ടിപ്പ് ആവർത്തിക്കാൻ തുണയായെന്നാണ് സൂചന. ആരെയും വശത്താക്കാനുള്ള വാക്ചാതുരിയും ഭക്തിയുടെ മറവിലുള്ള മുതലെടുപ്പും പ്രവീൺ തട്ടിപ്പിനായി ഉപയോഗിച്ചുവെന്നാണ് തെളിയുന്നത്. പ്രവീൺ പറയുന്നത് വിശ്വസിച്ചതാണ് പല ഇടപാടുകാർക്കും തിരിച്ചടിയായത്. നേരത്തെ ബാങ്ക് സെക്രട്ടറിയായിരുന്ന പ്രവീണിനെ പിന്നീ‌ട് മാനേജരാക്കി തരംതാഴ്ത്തിയതും ഇയാളുടെ ജോലി യിലെ വീഴ്ചയുടെ ഭാഗമായാണെന്ന് ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അറിയാമായിരുന്നു. എന്നാൽ,ഇയാൾക്കെതിരേ…

Read More