ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവം ! നടന്‍റെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: ചലച്ചിത്ര താരങ്ങളായ ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ കൃഷി മന്ത്രി പി. പ്രസാദ്. കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജയസൂര്യ അസത്യങ്ങൾ പറഞ്ഞത് ബോധപൂർവമാണെന്നും അദ്ദേഹം ആരോപിച്ചു. ജയസൂര്യയുടെ വാദങ്ങളെല്ലാം പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്‍റെ വില കിട്ടിയില്ലെന്ന് നടന്‍ ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ്. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍ നിന്നും ഉണ്ടായതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഇന്നലെ പറഞ്ഞിരുന്നു. എറണാകുളത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രിമാരായ പി. പ്രസാദിന്‍റെയും പി.രാജീവിന്‍റെയും സാന്നിധ്യത്തിൽ കർഷകർക്ക് കിട്ടാനുള്ള പണം സർക്കാർ കൊടുക്കുന്നില്ലെന്നും തിരുവോണനാളുകളിൽ പോലും കർഷകർ പട്ടിണിയിലാണെന്നും പണം ലഭിക്കാൻ സമരം നടത്തേണ്ട അവസ്ഥയാണെന്നും ജയസൂര്യ തുറന്നടിച്ചത്. കൃഷ്ണപ്രസാദ് നെൽകൃഷി നടത്തി സർക്കാരിന് നൽകിയ നെല്ലിന്‍റെ പണം നൽകിയില്ലെന്നും…

Read More

പൊട്ടിപ്പോയത് കൃഷിമന്ത്രിയുടെ സിനിമ ! ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് ജയസൂര്യ പറഞ്ഞതെന്ന് കെ.മുരളീധരന്‍

മന്ത്രിമാരെ വേദിയിലിരുത്തി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ച നടന്‍ ജയസൂര്യയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി ജയസൂര്യ പറഞ്ഞത് ഈ നാട്ടിലെ കര്‍ഷകരുടെ വികാരമാണെന്ന് പറഞ്ഞ കെ മുരളീധരന്‍, പൊട്ടിയത് കൃഷിമന്ത്രിയുടെ സിനിമയാണെന്നും പരിഹസിച്ചു. മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ…ഇന്നത്തെ കര്‍ഷകന്റെ അവസ്ഥയാണ് അദ്ദേഹം സൂചിപ്പിച്ചത്. ഏറ്റവും അധികം പട്ടിണി സമരങ്ങള്‍ ഇത്തവണ നടത്തിയത് കര്‍ഷകരാണ്. അവര്‍ സംഭരിച്ച നെല്ലിനൊന്നും വില കിട്ടിയിട്ടില്ല. വളരെ ദുരിതം നിറഞ്ഞ ഓണമാണ് ഇത്തവണത്തേത്. ഏഴ് ലക്ഷത്തോളം മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് കൊടുത്ത കിറ്റ്, ഒരുലക്ഷത്തോളം ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ വളരെ വ്യക്തമാണ്. അതുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ലാത്ത ജയസൂര്യ, ചില അപ്രിയ സത്യങ്ങള്‍ തുറന്നുപറഞ്ഞത്. ഈ നാട്ടിലെ കര്‍ഷകന്റെ വികാരമാണ് അത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസം…

Read More