ഖൈബര്‍ പക്തൂന്‍ഖ്വയില്‍ നിരവധി ഗ്രാമങ്ങള്‍ പാക് താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ! സൈനികരെ വധിച്ചു

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ താലിബാന്‍( തെഹ്രീക് ഇ താലിബാന്‍) കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഈ പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ ഭീകരസംഘടന പിടിച്ചടക്കിയതായും വിവരമുണ്ട്. ചിത്രാല്‍ ജില്ലയില്‍ ആക്രമണം നടത്തിയതായും അതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടതായും നിഷ്പക്ഷ വാര്‍ത്താ പ്ലാറ്റ്‌ഫോമായ ഖൊറാസാന്‍ ഡയറിയോട് ടിടിഇ കമാന്‍ഡര്‍ വെളിപ്പെടുത്തി. പാക് സൈന്യവും ഭീകരരും തമ്മില്‍ ഡ്യൂറന്റ് ലൈനില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നതായുള്ള പോസ്റ്റുകള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലും വന്നിട്ടുണ്ട്. പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും എക്‌സില്‍ വന്ന പോസ്റ്റുകളില്‍ പറയുന്നു. ജനങ്ങളോട് ശാന്തരായിരിക്കാന്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തങ്ങളുടെ പോരാട്ടം അവര്‍ക്കെതിരേയല്ലെന്നും അടിച്ചമര്‍ത്തലുകള്‍ നടത്തുന്ന സുരക്ഷാസേനകള്‍ക്കെതിരേയാണെന്നും പാക് താലിബാന്‍ വക്താവ് മുഹമ്മദ് ഖുറസാനി പ്രാദേശിക മാധ്യമത്തോടു പറഞ്ഞു. എന്നാല്‍ ടിടിപി ഖൊറാസാന്‍ ഡയറിയോടു വെളിപ്പെടുത്തിയ കാര്യങ്ങള്‍ മുതിര്‍ന്ന പാക്കിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥന്‍ പാടെ നിഷേധിക്കുകയാണുണ്ടായത്. ഒരു സ്ഥലവും…

Read More

പാക് താലിബാനെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്റെ സഹായം തേടി പാക്കിസ്ഥാന്‍…

പെഷവാര്‍ ചാവേര്‍ ആക്രമണത്തിനു പിന്നാലെ പാക് താലിബാനെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി അഫ്ഗാനിസ്ഥാനിലെ താലിബാനെ സമീപിക്കാനൊരുങ്ങി പാക്കിസ്ഥാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയെ സമീപിക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വിശ്വസ്തര്‍ താലിബാന്‍ നേതാവുമായി ചര്‍ച്ച നടത്തുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തെ പള്ളിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 101 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയത് പാക് താലിബാന്‍ ആണെന്നാണ് പെഷവാര്‍ പോലീസ് വ്യക്തമാക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിഖ്-ഇ-താലിബാന്‍ പാകിസ്ഥാന്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് അഫ്ഗാന്‍ താലിബാന്‍ പറയുന്നത്. പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും അഫ്ഗാന്‍ താലിബാന്‍ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നാലെ പാക് താലിബാനെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.…

Read More