മാവേലിക്കര: കണ്ടിയൂരിൽ തൊണ്ണൂറുകാരിയെ ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷി (23) നെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനിടയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ആണ് പ്രതിയെ കുടുക്കിയത്. സുഹൃത്തിനെ കുടുക്കി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന വയോധികയെ ഗിരീഷ് ഓടുപൊളിച്ചു വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നുവെന്നു പേലീസ് പറഞ്ഞു. രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽനിന്ന് അശ്വതി മഹോത്സവത്തിനു ശേഷം അറുപതുകാരിയായ മകൾ തിരികെയെത്തിയപ്പോഴാണ് വയോധിക ഉപദ്രവിക്കപ്പെട്ടതായി കണ്ടത്. വയോധികയുടെ വസ്ത്രത്തിൽ രക്തം കണ്ടതിനെക്കുറിച്ച് ആരാഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വയോധികയുടെ കിടപ്പുമുറിൽനിന്നു ലഭിച്ച മൊബൈൽ ഫോണിനെക്കുറിച്ചുനടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. വയോധികയുടെ വീടിനു സമീപത്തുനിന്നുമാണു പ്രതി പിടിയിലായത്. സുഹൃത്തിന്റെ കൈവശമായിരുന്നു തന്റെ മൊബൈൽ എന്നായിരുന്നു…
Read MoreTag: peedanam
90 വയസുകാരിയെ അജ്ഞാതൻ പീഡിപ്പിച്ചു; സാരമായി പരിക്കേറ്റ വൃദ്ധയെ ആശുപത്രി യിൽ പ്രവേശിപ്പിച്ചു; സംഭവ സ്ഥലത്തുനിന്ന് മൊബൈൽ ഫോണ്‍ കിട്ടിയതായി നാട്ടുകാർ
മാവേലിക്കര: 90 വയസുകാരിയെ അജ്ഞാതനായ യുവാവ് പീഡിപ്പിച്ചു. മാവേലിക്കര കണ്ടിയൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. അമ്മയും മകളും ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. ഇന്നലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി മഹോത്സവം കാണാനായി മകൾ പോയി ഇന്ന രാവിലെ തിരികെ എത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇവരുടെ മുഖത്തും ജനനേന്ദ്രിയ ഭാഗത്തും സാരമായ മുറിവുകൾ ഏൽപ്പിച്ചിട്ടുണ്ട്. അബോധാവസ്ഥയിലായിരുന്ന ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തു നിന്നും അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ ഫോണ്‍ ലഭിച്ചിട്ടുണ്ടെന്നും അത് പോലീസിനെ ഏൽപ്പിച്ചതായും പ്രദേശവാസികൾ പറഞ്ഞു. മൊബൈലിന്റെ ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreവിദ്യാർഥികൾക്ക് പ്രകൃതിവിരുദ്ധ പീഡനം: അധ്യാപകൻ മുങ്ങി; ഒന്നാം ക്ളാസ് മുതൽ പീഡി പ്പിച്ചു വരുകയായി രുന്നുവെന്ന് കുട്ടികൾ; പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കി
പേരാന്പ്ര: സ്കൂൾ വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. ആവള ഗവ. എൽപി സ്കൂൾ അധ്യാപകൻ മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൾ റസാഖി (55)നെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പയ്യൂർ പോലീസ് ആവളയിൽ എത്തിയെങ്കിലും അധ്യാപകനെ കണ്ടു കിട്ടിയിട്ടില്ല. സ്കൂളിൽ കൗണ്‍സിലിംഗിനിടെ നാല് വിദ്യാർഥികളാണ് അധ്യാപകരോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇവർ മേപ്പയ്യൂർ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. ഒന്നാം ക്ലാസ്സ് മുതൽ അധ്യാപകൻ മിഠായിയും മറ്റും നൽകി പീഡിപ്പിച്ചു വരുന്നതായി നാലാം ക്ലാസ്സുകരായ വിദ്യാർത്ഥികൾ മൊഴി നൽകി. ചോന്പാൽ ഉപജില്ലയിൽപ്പെട്ട ഒരു എൽപി സ്കൂളിൽ നിന്നു പ്രൊട്ടക്ഷനായി ആവളയിൽ എത്തിയതാണ് ഈ അധ്യാപകൻ. പ്രതിയെ പിടികൂടാൻ അന്വേഷണം ഉൗർജ്ജിതമാക്കിയതായി മേപ്പയ്യൂർ പോലീസ് അറിയിച്ചു.
Read Moreഇരുപതുകാരിയെ പീഡിപ്പിച്ച മധ്യവയസൻ അറസ്റ്റില്‍;പീഡനം സഹിക്കാതെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിപ്പോയി; സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ..
മുണ്ടക്കയം: ഇരുപതുകാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണി(55)നെയാണ് മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ: മോഹനൻ ജോണിന്റെ അയൽവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയ കാണാതായി. ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ മോഹനൻ പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോവിഷമം മൂലമാണ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന്‍ജോണ്‍ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് പീഡിപ്പിച്ച മറ്റൊരു കേസില്‍ പാസ്റ്റര്‍ അറസ്റ്റിലായിരുന്നു. കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്ഐ എ.എം. മാത്യു, എഎസ്ഐമാരായ ശിവനുണ്ണി, എം.ആര്. രാജീവ്, ടി.എസ്. രാജേഷ്…
Read Moreഎന്തിന് പരാതി കൊടുത്തു? കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു പരാതി നല്കിയ വിദ്യാര്‍ഥിനികള്‍ക്കു ഭീഷണി; സംഭവം ഇങ്ങനെ…
പി.ടി. പ്രദീഷ് കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്കിയ വിദ്യാർഥിനികൾക്കു മാങ്ങാട്ടുപറന്പ് കാന്പസിൽ പോലീസ് ചമഞ്ഞെത്തിയയാളുടെ ഭീഷണി. കണ്ണപുരം പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞെത്തിയയാൾ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ക്ലാസ് നടക്കുന്നതിനിടെയാണു വിദ്യാർഥിനികളെ അന്വേഷിച്ചു പോലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തി സർവകലാശാല കാന്പസിലെത്തിയത്. ദീർഘനേരത്തെ ചോദ്യം ചെയ്യലിനും മാനസിക പീഡനത്തിനും ഇരയാവുമെന്നു ഭയന്നാണു സംഭവം നടന്നയുടൻ പരാതി നല്‍കാതിരുന്നതെന്നു വിദ്യാർഥികൾ കഴിഞ്ഞ ദിവസം വൈസ്ചാൻസലർക്കു പരാതിയിൽ പറയുന്നു. വിദ്യാർഥിനികളുടെ പരാതി സർവകലാശാല അധികൃതർ പോലീസിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഏഴിനു രാവിലെ 11.30 ഓടെ അധ്യാപകൻ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു നല്കിയ പരാതിയ കുറിച്ച് അന്വേഷിക്കാനെന്നു പറഞ്ഞാണ് ഒരാൾ മാങ്ങാട്ടുപറന്പിലെ കാന്പസിൽ എത്തിയതെന്ന് വിദ്യാർഥിനികൾ നല്കിയ പരാതിയിൽ പറയുന്നു. ഗവർണർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കാനിടയായ സംഭവങ്ങളെ…
Read Moreടിവിയില്‍ കണ്ടുമാത്രം പരിചയം! പ്രമുഖ സീരിയല്‍ താരം പീഡിപ്പിച്ചു; കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ല; ഇടുക്കി സ്വദേശിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ഏവരും ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. കൊച്ചിയില്‍ 24കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ വില്ലയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തല്‍. അതിലും വലിയ ഷോക്കായത് സംഭവം ഒതുക്കി തീര്‍ക്കാന്‍ എറണാകുളം നോര്‍ത്ത് സിഐ ടി.ബി. വിജയന് ഒരു കോടിയോളം രൂപ പ്രതികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണമായിരുന്നു. പീഡനക്കേസില്‍ പരാതി കൊടുത്തെങ്കിലും പിന്നീട് ചിത്രത്തില്‍ നിന്ന് മാറിനിന്ന ഇടുക്കി സ്വദേശിനിയായ യുവതി ഇപ്പോള്‍ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ ചാനലില്‍ റേറ്റിംഗില്‍ മുന്നിലുള്ള സീരിയലിലെ താരം തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതി ഷൈന്‍ എന്നയാളാണ്. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന് പീഡിപ്പിച്ചത്. ടിവിയില്‍ കണ്ടുമാത്രം പരിചയമുള്ള അയാളെ ഇനി കണ്ടാലും തിരിച്ചറിയുമെന്നു യുവതി പറയുന്നു. ഉപദ്രവിക്കരുതെന്ന് കാലു പിടിച്ചിട്ടും അയാള്‍ വെറുതെ വിട്ടില്ലെന്നും യുവതി തുറന്നുപറയുന്നു. 2016 ഡിസംബറില്‍…
Read More