പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: 67 കാരന്‍റെ മുഖത്ത് നാട്ടുകാർ മുളക് പൊടി കലക്കി ഒഴിച്ചു; കൈയേറ്റം ചെയ്തെന്ന പേരിൽ നാട്ടുകാർക്കെതിരെ പോലീസ് കേസ്

കൂത്താട്ടുകുളം: മുത്തച്ഛനൊപ്പം നടന്നുപോവുകയായിരുന്ന 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 67 കാരനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കിഴകൊന്പ് വെള്ളക്കാട്ടുപടിസ്വദേശി വർഗീസ്(67) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ അയൽവാസിയാണ് വർഗീസ്. ഇന്നലെ രാവിലെ പത്തോടെ മുത്തച്ഛനൊപ്പം കടയിൽ പോവുകയായിരുന്ന കുട്ടിയെ ഇയാൾ പിന്നിൽ നിന്നെത്തിയാണ് കടന്നുപിടിച്ചത്. മുന്നിലേക്ക് നടന്ന മുത്തച്ഛൻ കുട്ടിയുടെ നിലവിളികേട്ട് തിരികെ എത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ വർഗീസ്  സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയപ്പോൾ കൂത്താട്ടുകുളം ഓണംകുന്ന് ക്ഷേത്രത്തിന് സമീപമുള്ള വർക് ഷോപ്പിൽ കണ്ടെത്തി. രോഷാകുലരായ നാട്ടുകാർ ഇയാളുടെ മുഖത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ചതുൾപ്പെടെയുള്ള പ്രയോഗങ്ങൾ നടത്തി. കൂത്താട്ടുകുളം എസ്ഐ ഇ.എസ്. സാംസണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ കൈയേറ്റത്തിൽ സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയേറ്റം ചെയ്തെന്ന പേരിൽ…

Read More

ഒൻപതുവയസുകാരനെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ; രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ കുട്ടിയെ നിരന്തം പിഡിപ്പിച്ചുവരുക യായിരുന്നുവെന്ന് പോലീസ്

ചക്കരക്കൽ: ഒൻപതു വയസുകാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ അറസ്റ്റുചെയ്തു. വാരം സിദ്ധിഖ് പള്ളിയിലെ ഉസ്താദ്  മാണിയൂരിലെ പി.കെ ഹൗസിൽ ഷറഫുദിനെ (36)യാണ്  കണ്ണൂർ സിറ്റി സിഐ കെ.വി.പ്രമോദൻ ചക്കരക്കൽ എസ്ഐ പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കുറച്ചുനാളുകളായി കുട്ടിയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി മാതാവിനോട് കാര്യങ്ങൾ തുറന്നുപറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പാലക്കാട്ടേക്ക് മുങ്ങിയ ഇയാളെ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ ആദംഖാന്‍റെ സഹായത്തോടെ ചക്കരക്കൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പ്രതിക്ക് ഭാര്യയും രണ്ട് ആൺകുട്ടികളുണ്ട്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പി.ബിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Read More

മകളെ കാഴ്ച വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നിരന്ത ശല്യം; പരാതിപ്പെട്ടപ്പോൾ മകളെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

കോട്ടയം: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ അയൽവാസിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. പാറത്തോട് സ്വദേശിയായ മൈക്കാട് പണിക്കാരനായ സാബു (45) വാണ് അറസ്റ്റിലായത്. മകളെ തനിക്ക് കാഴ്ച വയ്ക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയോട് നിരന്തരം ശല്യപ്പെടുത്തി വരികയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇന്നലെയാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇതേ തുടർന്നാണ് വീട്ടുകാർ പോലീസിന് പരാതി നല്കിയത്. അയൽവാസിയുടെ നിരന്തരമുള്ള ശല്യം സഹിച്ചുകഴിയുകയായിരുന്നു വീട്ടമ്മ. അമ്മ എതിർത്തതോടെയാണ് മകളെക്കൂടി ശല്യപ്പെടുത്താൻ തുടങ്ങിയത്. ഇതോടെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇന്നു രാവിലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Read More

ശാസ്താംകോട്ടയിൽ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പെൺകുട്ടി ലൈംഗികമായി പിഡിപ്പിക്കപ്പെട്ടതായി പോലീ സ്; യുവതി ഉൾപ്പെടെ ആറുപേർ പിടിയിൽ

കൊല്ലം: പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി  ചോദ്യം ചെയ്യും. മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയെയാണ് കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേർ പിടിയിലായിട്ടുണ്ട്. മരിച്ച കുട്ടി  ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. റംസീന പല സ്ഥലങ്ങളിലും കുട്ടിയെ കൂട്ടിക്കൊണ്ടുപോയിരുന്നു. ഈ സന്ദർഭങ്ങളിൽ പീഡിപ്പിച്ച വരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. സംസ്ഥാനത്തിന് പുറത്തുള്ളവരുമായും റംസീനയ്ക്ക് ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട് . പഠനത്തിൽ കൂടുതൽ മികവ് ഉണ്ടാകുന്നതിനുവേണ്ടി 14കാരിയെ റംസീന ഏർവാടി പള്ളിയിലേക്ക് കൂട്ടുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ബന്ധുക്കളെ ധരിപ്പിച്ചിരുന്നത്. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞദിവസമാണ് ഷീറ്റ് മേഞ്ഞ വീടിന്‍റെ കിടപ്പുമുറിയിലെ പൈപ്പിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. സംഭവസമയം മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു.…

Read More

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 9 വർഷം പീഡിപ്പിച്ച ബന്ധുവിനെ അറസ്റ്റു ചെയ്തു; സ്കൂളിൽ നടന്ന കൗൺസിലിം ഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്

കൊടകര: 14 വയസുകാരിയെ ഒന്പതുവർഷമായി ശാരീരികമായി പീഡിപ്പിച്ചിരുന്ന  ബ ന്ധുവായ 39 കാരനെ കോടതി പോക്സോ നിയമപ്രകാരം റിമാൻഡ് ചെയ്തു. കുറ്റിച്ചിറ കാരാപ്പാടം കുന്നുമ്മേൽതറ അനിൽകുമാറിനെയാണ് കൊടകര പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. പെണ്‍കുട്ടിയെ യുകെജി ക്ലാസ് മുതലേ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നു പോലീസ് പറഞ്ഞു. പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി വീട്ടുകാരോടു പറയാൻ ധൈര്യപ്പെട്ടില്ല. സ്കൂളിൽ നടന്ന കൗണ്‍സലിംഗിൽ അധ്യാപികയോടു കുട്ടി പീഡനവിവരം തുറന്നുപറഞ്ഞതിനെതുടർന്നാണ് പ്രതിയെ കൊടകര സിഐ കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്ഐ എം.ബി.സിബിൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. പെരുന്പാവൂരിനടുത്തുള്ള കീഴ്മാട് താമസിച്ചിരുന്ന അനിൽകുമാറിനെ അറസ്റ്റുചെയ്ത അന്വേഷണസംഘത്തിൽ   എഎസ്ഐ ബേബി, സിപിഒ മാരായ ടി.ബി.സുനിൽകുമാർ, സി.എം.മുഹമ്മദ്റാഫി, ദിനേശൻ എന്നിവരും ഉണ്ടായിരുന്നു.

Read More

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കെടിഡിസി ജീവനക്കാരൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ  യുവാവിനെ അറസ്റ്റുചെയ്തു. തിരുവല്ല ഓതറ സ്വദേശിയും പീരുമേട്ടിൽ കെടിഡിസി ജീവനക്കാരനുമായ ഹരി(20)യാണ് അറസ്റ്റിലായത്. ചങ്ങനാശേരി നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥിനിയും തൃക്കൊടിത്താനം സ്വദേശിനിയുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. വിവാഹവാഗ്ദാനം നടത്തി പരുന്തുംപാറയിലും കുമളിയിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഷാഡോ പോലീസ് സംഘം യുവാവിനെ പീരുമേട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സിഐ ബിനു വർഗീസ്, തൃക്കൊടിത്താനം എസ്ഐ പി.കെ.രവി, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ കെ.കെ.റെജി, ആന്‍റണി സെബാസ്റ്റ്യൻ തുടങ്ങിയവർ അറസ്റ്റിനു നേതൃത്വം നൽകി.

Read More

പോലീസിലെ മാനിഷാദന്മാർ..! പ്ലസ് ടു വിദ്യാർഥിനിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനശ്രമത്തിനിടെ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്ക്

കാട്ടാക്കട :  പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചതായി മൊഴി കിട്ടിയതിനെ തുടർന്ന് പോലീസുകാരനെതിരെ കേസെടുത്തു.   മലയിൻകീഴ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്.  ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരവെ കയറി പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പിടിവലിക്കിടെ പെണ്‍കുട്ടിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്. ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിഐ ജയകുമാർ അറിയിച്ചു.

Read More

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ ; അമ്മയുടെ സമ്മതത്തോടെയാണ് കുട്ടികൾ പീഡിപ്പിക്ക പ്പെട്ടതെന്ന് പോലീസ്

കോലഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച രണ്ടാനച്ഛൻ റിമാൻഡിൽ. വയനാട് സുൽത്താൻബത്തേരി അന്പലവയൽ സ്വദേശിയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അമ്മയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. വയനാട്ടിലുള്ള ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച  പ്രതി പുത്തൻകുരിശിൽ രണ്ടാം ഭാര്യയോടൊപ്പമായിരുന്നു താമസം. ഈ ബന്ധത്തിൽ ഇയാൾക്ക് ഒരു ആണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ 15, 14, 9 പ്രായമുള്ള  മൂന്നു പെണ്‍കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഓർഫനേജിൽനിന്നാണ് പെണ്‍കുട്ടികൾ പഠിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ഇയാൾ മൂന്നു പേരെയും ലൈംഗികമായി പീഡിപ്പിച്ചതത്രെ. ഓർഫനേജിൽ  ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ടാനച്ഛൻ പീഡിപ്പിച്ച വിവരം കുട്ടികൾ പറഞ്ഞത്. പീഡനസമയം അമ്മ വീട്ടിലുണ്ടായിരുന്നെന്നും വിവരം പുറത്ത് പറയരുതെന്ന് അമ്മ പറഞ്ഞതായും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.  ചൈൽഡ് ലൈൻ…

Read More

അമ്പളിയുടെ മരണം ക്രൈംബ്രാഞ്ചിന്..! പുല്ലൂപ്രം ബാലികാസദനത്തിലെ വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

റാന്നി:  പുല്ലൂപ്രത്ത് സ്വകാര്യ ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന പുതുശേരിമല സ്വദേശിനി അന്പിളി (20)യുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. ഇക്ബാലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ ആരോപണവിധേയരെ രഹസ്യകേന്ദ്രത്തിൽ വിളിച്ച് ചോദ്യം ചെയ്തു.മരിച്ച അന്പിളിയുടെ ബന്ധു അനു മുഖ്യമന്ത്രിക്കു നൽകിയ പരാതിയേ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി.ജയരാജൻ അടക്കമുള്ളവരും സംഭവം അന്വേഷിക്കണമെന്ന് നിർദേശിച്ചിരുന്നു. കഴിഞ്ഞദിവസം അന്പിളിയുടെ ജന്മനാടായ പുതുശേരിമല തേവരുപാറയിലെത്തിയ സംഘം ബന്ധുക്കൾ, ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ് രഞ്ജിത് എന്നിവരിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. 2015 ഫെബ്രുവരി അഞ്ചിനാണ് ബാലികാസദനത്തിൽ അന്തേവാസിയായിരുന്ന അന്പിള മരിച്ചത്. കുഴഞ്ഞുവീണ അന്പിളിയെ ആദ്യം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും മരിച്ചു. ഹൃദ്രോഗത്തേ തുടർന്നാണ് മരണമെന്നായിരുന്നു ബാലികാസദനം നടത്തിപ്പുകാരും ലോക്കൽ പോലീസും പറഞ്ഞിരുന്നത്. എന്നാൽ അടുത്തസമയത്ത് പോസ്റ്റുമോർട്ടം റിപ്പോർട്ട്…

Read More

കാമുകനായ പൂജാരി മകളെ പീഡിപ്പിക്കുന്നത ആസ്വദിച്ച് പെറ്റമ്മ, കാമുകന്റെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഒത്താശ ചെയ്ത അമ്മയും കാമുകനും അറസ്റ്റില്‍, കരുനാഗപ്പള്ളിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണം ഇതൊക്കെ

12വയസുകാരി വീട്ടിനുള്ളിലെ ജനൽ കന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൂജാരി അറസ്റ്റിൽ. ആലുംകടവ് സ്വദേശി രഞ്ചുവാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവും പോലീസ് കസ്റ്റഡിയിലാണ് . കഴിഞ്ഞ രണ്ടുദിവസമായി കുട്ടിയുടെ മാതാവ് പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവരുടെ അടുപ്പക്കാരനായ യുവാവിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. ഒരുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവുമായുള്ള രഞ്ചുവിന്‍റെ വഴിവിട്ട ബന്ധമാണ് കുട്ടിയുടെ നേർക്കും തിരിഞ്ഞത്.  കഴിഞ്ഞ 28ന് രാവിലെയാണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കന്പിയിൽ കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നു. തുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. പരിസരത്തെ നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച…

Read More