യുവതികളുടെ ആത്മഹത്യ: രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ തേടി പോലീസ്; ആര്യയുടെ ഫോൺ കണ്ടെത്താനായില്ല

ചാത്തന്നൂർ: ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചതിനെത്തുടർന്ന് അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ പുറത്താകുമെന്ന ഭയത്തിലാണോ ബന്ധുക്കളായ യുവതികൾ ആത്മഹത്യ ചെയ്തതെന്ന സംശയത്തിൽ പോലീസ്. ഒരേ വീട്ടിൽ സഹോദരന്മാരുടെ ഭാര്യമാരായ രേഷ്മയും ആര്യയും വലിയ അടുപ്പത്തിലായിരുന്നു. രേഷ്മയുടെ ഫേസ്ബുക്ക് രഹസ്യങ്ങൾ ആര്യയ്ക്ക് അറിയാമായിരുന്നുവെന്നും അത് വെളിപ്പെടുത്തേണ്ടി വരുമെന്ന ഭയവും മാനഹാനിയുമായിരിക്കും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. സ്വന്തം ഭർത്താവിൽ ജനിച്ച നവജാത ശിശുവിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച കല്ലുവാതുക്കൽ വരിഞ്ഞ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) റിമാൻഡിൽ ജയിലിൽ കഴിയുകയാണ്. കുഞ്ഞ് പിന്നീട് മരിച്ചു. നാല് സിമ്മുകൾ രേഷ്മ ഉപയോഗിച്ചിരുന്നുവെന്നും ഇതിൽ ഒരെണ്ണം കളഞ്ഞതായി കണ്ടെത്തിയെന്നും അന്വേഷണ സംഘതലവൻ എ സി പി വൈ.നിസാമുദീൻ പറഞ്ഞു. അമിതമായി ഫോൺ ചാറ്റിംഗിനെ തുടർന്ന് ഭർത്താവ് വിഷ്ണു രേഷ്മയുടെ ഫോൺ നശിപ്പിച്ചിരുന്നു.ഇതിന് ശേഷം രേഷ്മ, ആര്യയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ആര്യയെ…

Read More

കുഞ്ഞിനെ ഉപേക്ഷിച്ച  രേഷ്മയുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി; ‘ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കത്ത് കണ്ടെടുത്തു; തിരോധാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

ചാത്തന്നൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായി റിമാന്‍റിൽ കഴിയുന്ന കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യുടെ ബന്ധുക്കളായ രണ്ട് യുവതികളെ കാണാതായി. ഇവരെ കണ്ടെത്താനായി ഇത്തിക്കരയാറ്റിൽ പോലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നു.രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്‍റെ ബന്ധുക്കളായ 27കാരിയേയും 19 കാരിയേയുമാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇവരെ കാണാതായത്. ‘ ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പാരിപ്പള്ളി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. നവജാത ശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താനായി ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഇവരെ പോലീസ് അറിയിച്ചിരുന്നു. കാണാതായ ഇരുവരും അടുത്തുള്ള വീടുകളിലാണ് താമസിക്കുന്നത്. കല്ലുവാതുക്കലിൽ വീട്ടു സാധനങ്ങൾ വാങ്ങാൻ പോയ ഇവർ ഇന്നലെ ഉച്ചയോടെ വീടുകളിൽ തിരിച്ചെത്തിയിരുന്നു. അതിന് ശേഷമാണ് ഇവരെ കാണാതായത്. പാരിപ്പള്ളി പോലീസ്…

Read More