റൂട്ട് കനാല്‍ ശസ്ത്രക്രിയ പാളി ! മുഖം തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയില്‍ നടി…

റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതിനെത്തുടര്‍ന്ന് മുഖം തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍ കന്നഡ നടി സ്വാതി സതീഷ്. മുഖം മുഴുവന്‍ നീരു വന്നു വീര്‍ത്ത അവസ്ഥയിലാണ് സ്വാതി. വീട്ടില്‍ നിന്നു പുറത്തുപോലും പോകാന്‍ കഴിയാത്ത അവസ്ഥയിലായ താരം ഇപ്പോള്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലാണ് സ്വാതി റൂട്ട്കനാല്‍ ചികിത്സയ്ക്ക് വിധേയയായത്. ചികിത്സ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുത്തിടെ വേദന ഉണ്ടാവുകയും, മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്‍കി. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയെ സമീപിച്ചത്. ചികില്‍സ സംബന്ധിച്ച് അപൂര്‍ണമായ വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു. നടപടിക്രമത്തിനിടെ അനസ്‌തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നാണ് ആരോപണം. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. ബെംഗളൂരു സ്വദേശിയായ…

Read More