സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്‍ ! സാമന്തയുടെ ജന്മദിനത്തില്‍ ക്ഷേത്രം തുറക്കും…

തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്തയ്ക്ക് പിറന്നാള്‍ സമ്മാനമായി ക്ഷേത്രം പണിത് ആരാധകന്‍. ആന്ധ്രാപ്രദേശിലാണ് സാമന്തയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സാമന്തയുടെ പിറന്നാള്‍ ദിനമായ ഏപ്രില്‍ 28ന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകന്‍ പറഞ്ഞിരിക്കുന്നത്. സാമന്തയുടെ രൂപത്തിലുള്ള സ്വര്‍ണ നിറമുള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ്. ഏറ്റവും ഒടുവില്‍ സാമന്ത അഭിനയിച്ച ശാകുന്തളം എന്ന സിനിമയാണ് ക്ഷേത്രം പണിയാന്‍ തനിക്ക് പ്രചോദനമായതെന്നാണ് ആരാധകന്‍ പറയുന്നത്. താന്‍ ഇന്നുവരെ സാമന്തയെ നേരിട്ട് കണ്ടിട്ടില്ല പക്ഷേ, അവരുെട സിനിമ മാത്രമല്ല അവരെ മൊത്തത്തില്‍ തനിക്ക് ഇഷ്ടമാണെന്നും ഇയാള്‍ പറയുന്നു. സാമന്ത ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തികള്‍ തന്നെ ആകര്‍ഷിക്കാറുണ്ടെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ആരാധകന്റെ വീട്ടിലാണ് സാമന്തയുടെ കൂറ്റന്‍ പ്രതിമ ഒരുക്കിയത്. നിലവില്‍ താരത്തിന്റെ തലയുടെ ഭാഗമാണ് നിര്‍മിച്ചിരിക്കുന്നത്. സാമന്തയ്ക്കുള്ള തന്റെ പിറന്നാള്‍ സമ്മാനമാണിതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ തെന്നിന്ത്യന്‍ താരം…

Read More

ശകുന്തള കടന്നുപോയ കഠിന വഴികൾ, എന്‍റെ യഥാർഥ ജീവിതവുമായി ബന്ധമുണ്ടെന്ന് സാമന്ത

തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭുവിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ശകുന്തള എന്ന കഥാപാത്രവും തന്‍റെ ജീവിതവും തമ്മില്‍ സാമ്യമുണ്ടെന്നു പറയുകയാണ് സാമന്ത. ശാകുന്തളത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് നടി ഇക്കാര്യം പറയുന്നത്. ശകുന്തള ഏറ്റവും മോശമായ പ്രതികൂല സാഹചര്യങ്ങളിലൂടെയാണു കടന്നുപോയത്. പക്ഷേ അന്തസോടെ സ്വയം പിടിച്ചുനിന്നു. ശകുന്തള എന്ന കഥാപാത്രം വളരെ മോഡേണ്‍ ആണ്, അതോടൊപ്പം സ്വതന്ത്രയാണ്. സ്‌നേഹത്തിലും ഭക്തിയിലും നൂറുശതമാനം സത്യസന്ധ. ജീവിതത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍പോലും അവള്‍ വളരെ ദയയോടും അന്തസോടെയും ജീവിച്ചു. എന്‍റെ യഥാർഥ ജീവിതവുമായി സമാനതകളുണ്ടായിരുന്നു ഇതിന്. ഞാനും ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. സാമന്ത പറയുന്നു.ഇത്തരമൊരു വേഷം എന്നെ തേടി വന്നപ്പോള്‍ ഞാന്‍ കുട്ടിയെപോലെ തുള്ളിച്ചാടിയെന്നും സാമന്ത പറഞ്ഞു.

Read More

പൊതുവേദിയില്‍ വികാരാധീനയായി വിതുമ്പി സാമന്ത ! വീഡിയോ വൈറല്‍…

തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ വിതുമ്പി നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഷര്‍ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സാമന്ത പൊട്ടിക്കരഞ്ഞത്. സമീപകാലത്ത് ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ലെന്ന് സാമന്ത പറഞ്ഞു. മസിലുകള്‍ക്കും എല്ലുകള്‍ക്കും ബലക്ഷയവും ശരീരത്തിന് വേദനയുമുണ്ടാക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ പിടിയാണ് സാമന്ത. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ കുറച്ച് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സാമന്ത പൊതുവേദിയിലെത്തിയത്. ഇതുകൊണ്ടായിരിക്കാം നടി വൈകാരികമായ പെരുമാറിയതെന്ന് ആരാധകര്‍ കുറിക്കുന്നു. ”ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം…

Read More

ഇനി അധികനാള്‍ ഇതെനിക്ക് താങ്ങാനാവുമെന്ന് തോന്നുന്നില്ല ! തന്റെ അപൂര്‍വ രോഗത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സാമന്ത

അപൂര്‍വ രോഗമായ മയോറ്റിസിസിന്റെ പിടിയിലാണ് താനെന്ന് വെളിപ്പെടുത്തി നടി സാമന്ത. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ… യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചതായി അറിഞ്ഞു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്.എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുര്‍ബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു……

Read More

സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു ! ഇതിനായി സാമന്തയെ പ്രേരിപ്പിച്ചത് ആരെന്നറിയാമോ ?

ഈ വരുന്ന ഒക്ടോബര്‍ രണ്ടിന് സാമന്ത നാഗചൈതന്യ വിവാഹമോചനത്തിന് ഒരു വര്‍ഷം തികയാനിരിരിക്കെ സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടി രണ്ടാം വിവാഹത്തിന് സമ്മതം മൂളിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. സാമന്ത ഗുരുവായി കാണുന്ന വ്യക്തിയാണ് സദ്ഗുരു. അദ്ദേഹം താരത്തെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തയിടെ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. തന്റെ ഹൃദയത്തിലേക്കുള്ള വാതില്‍ അടഞ്ഞു തന്നെ കിടക്കുകയാണെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ സദ്ഗുരു സാമന്തയുടെ മനസ് മാറ്റിയെന്നാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. എപ്പോഴും വിശദീകരണവുമായി എത്തുന്ന സാമന്തയുടെ മാനേജര്‍ ഈ പുതിയ വാര്‍ത്തയിലും ഉടന്‍ വിശദീകരണവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായ സാമന്ത…

Read More

ഓര്‍മകള്‍ മാത്രം ! നാഗചൈതന്യയ്‌ക്കൊപ്പം ഒന്നിച്ചു താമസിച്ച വീട് വന്‍തുക നല്‍കി തിരികെ വാങ്ങി സാമന്ത

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സാമന്ത-നാഗചൈതന്യ താരജോഡികള്‍ തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിവാഹശേഷം നാഗചൈതന്യയുമൊത്ത് ജീവിച്ചിരുന്ന വീട് വന്‍വില നല്‍കി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് താരമായ മുരളി മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്നുമാണ് നാഗചൈതന്യയും സമാന്തയും അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നത്. വിവാഹശേഷം സമാന്തയും നാഗചൈതന്യയും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. അതോടെ ഈ അപ്പാര്‍ട്ട്‌മെന്റ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷം മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു സമാന്ത. പല വീടുകളും വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും ഒന്നിലും തൃപ്തി തോന്നാതിരുന്ന താരം തനിക്ക് ഏറ്റവും യോജിച്ച ഇടം പഴയ അപ്പാര്‍ട്ട്‌മെന്റാണെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം അപാര്‍ട്ട്‌മെന്റിന്റെ പുതിയ ഉടമ അത്…

Read More

ചിത്രീകരണത്തിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞു ! സാമന്തയ്ക്കും വിജയ് ദേവരക്കൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്…

സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിജയ് ദേവരക്കൊണ്ടയ്ക്കും നടി സാമന്തയ്ക്കും പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ‘കുഷി’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കാര്‍ നദിയിലേക്ക് മറിഞ്ഞാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. കാശ്മീരിലായിരുന്നു ഷൂട്ടിംഗ്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. വിജയ് ദേവരകൊണ്ടയുടെ ക്രൂ അംഗങ്ങള്‍ ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. അതിവേഗം കാറോടിക്കുന്ന ഒരു രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു കാര്‍ നദിയിലേക്ക് മറിഞ്ഞത്. പെട്ടെന്നുതന്നെ പ്രഥമശുശ്രൂഷ നല്‍കിയെന്നും ക്രൂ അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ച ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായി ഇരുതാരങ്ങളും എത്തിയെങ്കിലും പുറംവേദന അലട്ടിയിരുന്നു. ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം തേടുകയും ചെയ്തു. ചികിത്സ തുടരുകയാണ്. ശക്തമായ സുരക്ഷയിലായിരുന്നു ചിത്രീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദാലില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു. 2018-ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ക്കുശേഷം വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ‘കുഷി’. ശിവ…

Read More

നല്ല ഒന്നാന്തരം തീരുമാനം ! സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പറയുന്നത് ഇങ്ങനെ…

സാമന്തയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടന്‍ നാഗ ചൈതന്യ . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നത് പൊതുസമൂഹത്തെ അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ചു. ‘അവള്‍ സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം’- നാഗ ചൈതന്യ പറഞ്ഞു. ”പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ‘ നാഗ…

Read More

സൂപ്പര്‍ നായികയില്‍ നിന്ന് ഐറ്റം ഡാന്‍സറിലേക്ക് ! കരിയറിലെ ആദ്യ ഐറ്റം നമ്പറിന് സാമന്ത ചോദിച്ച പ്രതിഫലം ഒന്നരക്കോടി…

നടി സാമന്തയുടെ ഐറ്റം ഡാന്‍സ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകര്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയിലാണ് കരിയറിലാദ്യമായി സാമന്ത ഐറ്റം നമ്പര്‍ ചെയ്യുന്നത്. അതേസമയം, തങ്ങളുടെ പ്രിയതാരം പുഷ്പ സിനിമയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് ആരാധകര്‍. മൈത്രി മൂവി മേക്കേഴ്‌സ് തിങ്കളാഴ്ചയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുഷ്പയിലെ അഞ്ചാമത്തെ ഗാനം വളരെ സ്‌പെഷ്യല്‍ ആണെന്നും അതിന് വളരെ സ്‌പെഷ്യല്‍ ആയ ഒരാള്‍ തന്നെ വേണമെന്നും പറഞ്ഞാണ് സാമന്ത ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സാമന്തയുടെ കരിയറിലെ തന്നെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ ആയിരിക്കും ഇതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സിനിമയിലെ അഞ്ചാമത്തെ ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം സാമന്ത് ചുവടു വെയ്ക്കും. ഇത് പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍മിക്കാവുന്ന വിരുന്നായിരിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മൈത്രി മൂവി മേക്കേഴ്‌സ് വ്യക്തമാക്കുന്നു. അതേസമയം, സിനിമയിലെ ഈ ഒരു ഒറ്റ ഗാനരംഗത്തിനു…

Read More

പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി, കുട്ടികള്‍ വേണ്ടെന്നും തീരുമാനിച്ചു,മറ്റൊരാളുമായി പ്രണയം ! തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളോട് സാമന്തയുടെ പ്രതികരണം ഇങ്ങനെ…

നടി സാമന്തയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. ഇപ്പോഴിതാ താരം തന്നെ നേരിട്ട് ഇത്തരം പ്രചരണങ്ങള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണെന്നും ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണമെന്നും സമാന്ത സോഷ്യല്‍ മീഡിയകളില്‍ കുറിച്ചു. സാമന്തയ്ക്ക് മറ്റൊരാളുമായി പ്രണയം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, പലവട്ടം ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ‘എനിക്കുണ്ടായ വ്യക്തിപരമായ പ്രതിസന്ധികളില്‍ നിങ്ങള്‍ നടത്തിയ വൈകാരിക ഇടപെടലുകള്‍ എന്നെ കീഴടക്കി. എനിക്കെതിരെ നടന്ന തെറ്റായ പ്രചാരണങ്ങളിലും കഥകളിലും എന്നെ പ്രതിരോധിച്ച് എനിക്ക് താങ്ങായി നിന്നതിന് നന്ദി പറയുന്നു”. ”എനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടെന്നും, ഒരിക്കലും കുട്ടികളെ ആഗ്രഹിച്ചിട്ടില്ലെന്നും, ഞാനൊരു അവസരവാദിയാണെന്നും അബോര്‍ഷനുകള്‍ നടത്തിയെന്നുമൊക്കെയാണ് അവര്‍ പറയുന്നത്.” ”വിവാഹമോചനം എന്ന് പറയുന്നത് തന്നെ വേദനാജനകമായ ഒരു പ്രക്രിയ ആണ്. അതിനെ മറികടക്കാന്‍…

Read More