ഓര്‍മകള്‍ മാത്രം ! നാഗചൈതന്യയ്‌ക്കൊപ്പം ഒന്നിച്ചു താമസിച്ച വീട് വന്‍തുക നല്‍കി തിരികെ വാങ്ങി സാമന്ത

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സാമന്ത-നാഗചൈതന്യ താരജോഡികള്‍ തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ വിവാഹശേഷം നാഗചൈതന്യയുമൊത്ത് ജീവിച്ചിരുന്ന വീട് വന്‍വില നല്‍കി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത.

ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് താരമായ മുരളി മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ പക്കല്‍ നിന്നുമാണ് നാഗചൈതന്യയും സമാന്തയും അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നത്.

വിവാഹശേഷം സമാന്തയും നാഗചൈതന്യയും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്.

പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. അതോടെ ഈ അപ്പാര്‍ട്ട്‌മെന്റ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു.

എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷം മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു സമാന്ത.

പല വീടുകളും വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും ഒന്നിലും തൃപ്തി തോന്നാതിരുന്ന താരം തനിക്ക് ഏറ്റവും യോജിച്ച ഇടം പഴയ അപ്പാര്‍ട്ട്‌മെന്റാണെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

അതേസമയം അപാര്‍ട്ട്‌മെന്റിന്റെ പുതിയ ഉടമ അത് വില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നില്ല എന്നും മുരളി പറയുന്നു.

ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം ഒടുവില്‍ ഉയര്‍ന്ന വില നല്‍കിയാണ് അപ്പാര്‍ട്ട്‌മെന്റ് സാമന്ത വാങ്ങിയത്.

ഇത് എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ സാമന്തയും അമ്മയും ഈ അപ്പാര്‍ട്ട്‌മെന്റിലാണ് താമസം.

Related posts

Leave a Comment