ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ വരാം ! വേണ്ട രീതിയില്‍ കണ്ടാല്‍ മതി; സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം

ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും ലൈംഗികാരോപണം. പാര്‍ട്ടി അംഗമായ വനിതയാണ് ആലപ്പുഴ ഏരിയാ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ നേതൃത്വം തയാറായില്ലെന്നും ഇതേ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനമെന്നാണ് വിവരം. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേയാണ് ആരോപണം. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല ഈ നേതാവിനാണ്. ‘വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്ന്’ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടില്‍ വരാം, സമയം അറിയിച്ചാല്‍ മതി’ എന്നു പറഞ്ഞതായും പരാതിയില്‍ അറിയിച്ചു. പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി. പരാതി നല്‍കാന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന നേതാവ് തന്നെ മടക്കി അയച്ചെന്നും യുവതി പറഞ്ഞു. ആലപ്പുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചു വിട്ടശേഷം അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിലുള്ളത്. അതേസമയം പരാതി പോലീസിന് കൈമാറിയിട്ടില്ല.

Read More

സുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി ! മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു; പ്രമുഖ സാഹിത്യകാരനെതിരേ ലൈംഗികാരോപണവുമായി യുവ പ്രസാധക…

സിനിമ മേഖലയില്‍ തുടങ്ങിയ മീ ടു ആരോപണങ്ങള്‍ സാഹിത്യലോകത്ത് ഉള്‍പ്പെടെ കത്തിപ്പടരുന്ന കാഴ്ചകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുകയാണ് യുവ പ്രസാധക എം.എ ഷഹനാസ്. തന്റെ അനുഭവമല്ലെന്നും തനിക്ക് ചുറ്റുമുള്ളവരുടെ ആരോപണങ്ങളാണെന്നും വ്യക്തമാക്കിയാണ് ഷഹനാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പുതിയ പുസ്തകത്തിന് അവതാരിക എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ എഴുത്തുകാരിയെ ഒറ്റയ്ക്ക് വീട്ടിലേക്ക് വിളിച്ച കക്ഷിയാണ് ഈ സാഹിത്യകാരനെന്നും. പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും. സുഹൃത്തിന്റെ ഭാര്യയുടെ തുടയ്ക്ക് നുള്ളി. മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി കുടുംബം തകര്‍ത്തു എന്നും കുറിപ്പില്‍ പറയുന്നുണ്ട്. ഷഹനാസിന്റെ കുറിപ്പ് ഇങ്ങനെ… ”ഇതെന്റെ മീ ടു അല്ല ………..എന്റെ പ്രതികരണം മാത്രമാണ് ……….. ഇതിനു ഞാന്‍ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു….. ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോള്‍ സാംസ്‌കാരിക നായകര്‍ എന്ത്‌കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങള്‍…

Read More

വേശ്യ എന്നു വിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു ! ലീഗ് നേതാവിനെതിരെ ആരോപണവുമായി വനിതാ പ്രവര്‍ത്തക

തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ ലൈംഗികാരോപണവുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നു വിളിച്ചെന്നും കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരേയാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി നിയോജകമണ്ഡലം ഓഫീസില്‍ വച്ച് മറ്റാളുകള്‍ കേള്‍ക്കെ വേശ്യ എന്നു വിളിച്ചുവെന്നും തുടര്‍ന്ന് അപമാനിക്കുന്ന വിധത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചാണ് യുവതി വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയത്. പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവതിയുടെ പരാതിയില്‍…

Read More

വിനായകനെതിരേ ലൈംഗിക ആരോപണവുമായി യുവതി; ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി സിനിമാലോകം; പ്രതികരിക്കാതെ വിനായകന്‍…

മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക ആരോപണം. ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവു കൂടിയായ വിനായകന് എതിരെയാണ് ലൈംഗിക ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ മൃദുലദേവി ശശിധരന്‍ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് മൃദുലദേവിയുടെ വെളിപ്പെടുത്തല്‍. ‘നടിയ്ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്,’ എന്ന ആമുഖത്തോടെയാണ് മൃദുലദേവിയുടെ കുറിപ്പ് തുടങ്ങുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിനായി വിനായകനെ ഫോണില്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. ‘പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നു വിനായകന്‍ ചോദിച്ചതായി യുവതി ആരോപിക്കുന്നു. ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും മൃദുലദേവി തന്റെ കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ ‘ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല. ജാതീയമായി…

Read More

കല്ലടക്കഥകള്‍ തുടരുന്നു…ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷം എന്റെ ഫോണിലേക്ക് തുടരെ തുടരെ കോളുകള്‍ വരുന്നു ഒപ്പം ഫേസ്ബുക്കിലൂടെ ലൈംഗികാവയങ്ങളുടെ ചിത്രങ്ങളും; യുവതി പറയുന്നത്…

കല്ലടബസില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവം പുറത്തു വന്നതിനെത്തുടര്‍ന്ന് നിരവധി ആളുകളാണ് തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നത്.കല്ലട ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മറ്റൊരു യുവതിയാണ്. തന്നെ ലക്ഷ്യസ്ഥാനത്തിറക്കാതെ പെരുവഴിയില്‍ ഇറക്കിവിട്ട സംഭവം വരെ കുറിപ്പിലൂടെ തുറന്നുപറയുകയാണ് അപര്‍ണ എന്ന യുവതി. കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും അപര്‍ണ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ##Boycott_kallada_travells???? ഒരുപാട് മുമ്പൊന്നും അല്ല. ചെന്നൈയില് നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ള കല്ലട ബസ്ലെ സ്ഥിരം യാത്രക്കാരി ആയിരുന്നു ഞാനും. സീന്‍ ഒന്ന്: ആദ്യമായ് കല്ലട ബസ്ല് പോയപ്പോ ഉള്ള അനുഭവം. പ്രായം 18. ഇതുവരെ കോഴിക്കോട് ടൗണ്‍ വരെ ഒറ്റക് പോയിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒറ്റക്ക് പോണ്ടിച്ചേരി പോവുന്നു. 2014. കോഴിക്കോട് നിന്നും പി ആര്‍ ടി സി അല്ലാതെ…

Read More