അനിയത്തി പ്രാവില്‍ മിനിയുടെ കൊച്ചിച്ചായന്‍ ! ഇന്ന് ഈ നടന്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ചെരിപ്പുകടയില്‍…

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.1997ല്‍ തീയേറ്ററുകളിലെത്തിയ സിനിമ വലിയ വിജയം നേടുകയും, സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും വരെ വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കുഞ്ചാക്കോ ബോബന്‍, ശാലിനി തുടങ്ങിയ താരങ്ങളുടെ തുടക്കം കൂടിയായിരുന്നു സിനിമ. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. സുധിയുടെ കൂട്ടുകാരേയും മിനിയുടെ വീട്ടുകാരേയും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഹരിശ്രീ അശോകനും സുധീഷുമാണ് സുധിയുടെ സുഹൃത്തുക്കളായി സിനിമയില്‍ എത്തിയത്. മിനിയുടെ ചേട്ടന്മാരായി ജനാര്‍ദ്ദനനും കൊച്ചിന്‍ ഖനീഫയുമാണ് എത്തിയത്. എന്നാല്‍ ഇവരുടെ അനുജനായി എത്തിയത് ഒരു പുതുമുഖമായിരുന്നു. ആ കുടുംബത്തിലെ കലിപ്പനായ വര്‍ക്കി എന്ന കഥാപാത്രം. മിനിയുടെ കൊച്ചിച്ചായന്‍. സംവിധായകന്‍ ഫാസിലിന്റെ ബന്ധുവായ ഷാജിന്‍ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാസിലിന്റെ സഹോദരി പുത്രനായിരുന്നു ഷാജിന്‍. സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം.…

Read More