സ്‌നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു

എരുമപ്പെട്ടി (തൃശൂർ): ‘സ്നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്… കടമുള്ള ഈ ലോകത്തിൽ മോളെ ഒറ്റയ്ക്കു വിട്ടു പോകാൻ കഴിയില്ലച്ഛന്… ഇതു പറയുമ്പോൾ അച്ഛൻ കരയുകയായിരുന്നു…’- കടങ്ങോട് കൈക്കുളങ്ങര അമ്പലത്തിനു സമീപം ഭാര്യക്കും മക്കൾക്കും ഉറക്ക ഗുളിക കൊടുത്തു കിണറ്റിലെറിഞ്ഞശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ രക്ഷപ്പെട്ട മകൾ വൈഷ്ണവിയുടെ വാക്കുകളാണിത്. ഉറക്ക ഗുളികകൾ കഴിച്ചിട്ടും കിണറ്റിലെറിഞ്ഞിട്ടും ജീവിതത്തിലേക്കു തിരിച്ചുവന്ന വൈഷ്ണവിയുടെ വാക്കുകളിൽ നിസഹായത, തീരാവേദന. അച്ഛൻ ഞായറാഴ്ച വൈകുന്നേരം വരുമ്പോൾ ഐസ്ക്രീം കൊണ്ടുവന്നിരുന്നു. വിരയ്ക്കുള്ള മരുന്നാണെന്നു പറഞ്ഞ് ഉറക്കഗുളികകൾ ഐസ്ക്രീമിലാണു ഞങ്ങൾക്കെല്ലാം നൽകിയത്. ഛർദിച്ചതിനാൽ എനിക്ക് ഉറക്കം വന്നില്ല. അർദ്ധരാത്രികഴിഞ്ഞപ്പോൾ അച്ഛൻ സഹോദരിമാരെ കിണറ്റിലേക്കിട്ടു. പിറകെ അമ്മയും ചാടി. ഞാൻ വീടിനു ചുറ്റും ഓടിയെങ്കിലും അച്ഛൻ പാഞ്ഞെത്തി പിടികൂടി. കിണറ്റിൽ വീണശേഷം അമ്മയും ഞാനും കയറിൽ പിടിച്ചുനിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ, നമ്മൾ രണ്ടു പേർ രക്ഷപ്പെട്ടിട്ട് എന്തു കാര്യമെന്നു ചോദിച്ചുകൊണ്ട്…

Read More