വരന്റെ നിറം എണ്ണക്കറുപ്പെന്ന് ആരോപിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി ! ഇരട്ടി പ്രായമുണ്ടെന്നും ഫോട്ടോയില്‍ കണ്ട ആളല്ലെന്നും ആരോപണം…

വരന് കറുത്ത നിറമാണെന്നും തന്റെ ഇരട്ടി പ്രായമുണ്ടെന്നും ആരോപിച്ച് വധു വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഒടുവില്‍ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു. മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയില്‍ കണ്ട ആണ്‍കുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിച്ചു. വിവാഹവേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വധുവിന്റെ ഈ വെളിപ്പെടുത്തല്‍. വ്യാഴാഴ്ച ഇറ്റാവയിലെ ഭര്‍ത്തനയിലായിരുന്നു സംഭവം. വരന്‍ രവി യാദവുമായുള്ള വിവാഹത്തില്‍ നിന്നാണ് വധു നീത യാദവ് പിന്മാറിയത്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും, വധുവും അഗ്‌നിയെ ചുറ്റി വലംവച്ചു കൊണ്ടിരികയായിരുന്നു. എന്നാല്‍, രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയപ്പോള്‍, വധു പെട്ടെന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. വരന്‍ കറുത്തിട്ടാണ് എന്നതായിരുന്നു അതിന്റെ കാരണം. മാത്രവുമല്ല, വരന് തന്നെക്കാള്‍ ഇരട്ടി പ്രായമുണ്ട് എന്നും അവള്‍ ആരോപിച്ചു. എന്നാല്‍, അതിന് മുന്‍പ് അവര്‍ ഇരുവരും ഹാരങ്ങള്‍ കൈമാറുകയും,…

Read More