തന്റെ ലിംഗം ഛേദിച്ചതിനു പിന്നില്‍ കരുക്കള്‍ നീക്കിയത് എഡിജിപി സന്ധ്യയെന്ന് ഗംഗേശാനന്ദ; എന്തുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നില്ല ?

  തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനിടെ ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ കരുക്കള്‍ നീക്കിയത് എഡിജിപി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും നടക്കില്ലയെന്നും പോലീസിനൊപ്പം അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയില്‍ പെണ്‍കുട്ടി വീണുപോവുകയായിരുന്നു. അവള്‍ക്കങ്ങനെ ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ഗംഗേശാനന്ദ പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അന്നു സംഭവിച്ചതിനെക്കുറിച്ച് ഗംഗേശാനന്ദ പറയുന്നതിങ്ങനെ… സംഭവദിവസം രാവിലെ മൂന്നിന് കണ്ണൂരില്‍ നിന്ന് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ എന്നെ കുട്ടിയുടെ അനുജന്‍ അനിരുദ്ധാണ് എന്നെ അവരുടെ വീട്ടില്‍ കൊണ്ടു വിട്ടത്. പൂജാ കാര്യങ്ങള്‍ക്കു ശേഷം വൈകുന്നേരം ആറു മണിയോടെയാണ് ഭക്ഷണം കഴിക്കുന്നത്. ലഘുവായ ഭക്ഷണമാണ് കഴിച്ചത്. പിന്നെ കുറച്ചു നേരം വിശ്രമിച്ചു. ഞാന്‍ സാധാരണ ഹാളിലാണ് കിടക്കുന്നത്. അന്ന് ആ സമയത്ത് പെണ്‍കുട്ടിയും അനിയനും അച്ഛനും അമ്മയുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവരോട് കാര്യം പറഞ്ഞിരുന്നു.…

Read More