ഹിന്ദുത്വത്തിന് നരേന്ദ്രമോദിയുടെ സംഭാവന വട്ടപൂജ്യം ! അവസാനം വരെ രാമക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തയാളാണ് മോദിയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി…

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവും സാമ്പത്തികവിദഗ്ധനുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഹിന്ദുത്വത്തിന് നരേന്ദ്രമോദിയുടെ സംഭാവന വട്ടപ്പൂജ്യമാണെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി തുറന്നടിച്ചു. മോദിയുമായി വ്യക്തിപരമായി പ്രശ്നമില്ല. പക്ഷേ, അദ്ദേഹത്തിന്റെ ചൈനയോടുള്ള നിലപാടിനോടും സാമ്പത്തികനയങ്ങളോടും എതിര്‍പ്പാണ്. അതിര്‍ത്തിത്തര്‍ക്കത്തില്‍ ചൈനയെ സൈനികമായി നേരിട്ടാലേ ഇന്ത്യക്ക് വിശ്വഗുരു ആകാനാവൂവെന്നും സ്വാമി പറഞ്ഞു. രാമക്ഷേത്രനിര്‍മാണത്തെ അവസാനംവരെ മോദി എതിര്‍ത്തിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് വിചാരണനടക്കുന്നതിനിടെയാണ് മോദി സുഹൃത്ത് ഗുരുമൂര്‍ത്തിയെക്കൊണ്ട് സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുപ്പിച്ചത്. ക്ഷേത്രംപണിയാന്‍ അനുവദിച്ച ഭൂമി തിരികെനല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്. സുപ്രീംകോടതി ഹര്‍ജി തള്ളി. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് ദേശസാത്കരിച്ചതാണ് രാമക്ഷേത്രഭൂമിയെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ചെന്നൈയില്‍ പറഞ്ഞു.

Read More

എല്ലാത്തിനും പിന്നില്‍ അവനാണ് ! പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞത് മകളെ അസ്വസ്ഥയാക്കി; പെണ്‍കുട്ടിക്കെതിരേ അമ്മയും സഹോദരനും; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ട്വിസ്റ്റ്‌

ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ‘അമ്മ ആദ്യമായി പ്രതികരിക്കുന്നു. പരാതിക്കാരിയുടെ അമ്മയും സഹോദരനും യുവതിക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. വനിതാകമ്മീഷനില്‍ യുവതിയുടെ മാതാവ് പരാതിയും നല്‍കി. യുവതിയോട് പ്രണയത്തില്‍ നിന്ന് മാറാന്‍ സ്വാമി ആവശ്യപ്പെടുകയായിരുന്നു. കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞതോടെ യുവതിക്ക് സ്വാമിയോട് വിരോധമുണ്ടായി. എന്നാല്‍ യുവതി സ്വാമിയെ സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്ന് മാതാവും സഹോദരനും പറയുന്നു. പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി സ്വാമിയോട് എതിര്‍ത്തു സംസാരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി സ്വാമിയെ ഫോണ്‍ ചെയ്തു സംഭവത്തില്‍ ക്ഷമ ചോദിക്കുകയായിരുന്നു. തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. സംഭവ ദിവസം രാവിലെ പത്തുമണി മുതല്‍ ആറര വരെ യുവതി കാമുകനൊപ്പമാണ് ചിലവഴിച്ചത്. കാമുകന്‍ തങ്ങളോട് ആറര ലക്ഷം…

Read More

സംഭവം നടന്ന രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ രണ്ടു ബൈക്കുകള്‍ വന്നുപോയി, മെഡിക്കല്‍ റെപ്രസന്റേറ്റീവായ പെണ്‍കുട്ടിയുടെ കാമുകനെ ചുറ്റിപ്പറ്റി അന്വേഷണം ശക്തമാക്കി പോലീസ്, നിഗൂഡതകള്‍ ക്ലൈമാക്‌സിലേക്ക്

തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ചെന്നയാളുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ആന്റിക്ലൈമാക്‌സിലേക്ക്. കോലഞ്ചേരി സ്വദേശിയായ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ കാമുകനിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. 23കാരിയായ പെണ്‍കുട്ടി മുറിച്ചെടുത്തത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് പോലീസ് ഭാഷ്യം. പെണ്‍കുട്ടിയുടെ കാമുകന്‍ സ്വാമി ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്ന് സ്വാമിയുടെ അമ്മയും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവാണ് പെണ്‍കുട്ടിയുടെ കാമുകന്‍. ഇയാള്‍ പലപ്പോഴും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു. ഇതാണ് പോലീസ് അന്വേഷണം ഈ യുവാവിലേക്ക് നീങ്ങാനുള്ള കാരണം. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ തമ്മില്‍ അടുത്ത ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്. അടുത്തദിവസം തന്നെ യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം സംഭവം നടന്ന ദിവസം രാത്രി രണ്ടു ബൈക്കുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പോകുന്നത് കണ്ടതായി അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. വലിയ…

Read More

വീണ്ടും ട്വിസ്റ്റ്! സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത് പെണ്‍കുട്ടിയുടെ കാമുകന്‍? പോലീസിനെ സമീപിച്ചിരിക്കുന്നത് അമ്മ, പേട്ട സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല

പീഡനത്തിന് ശ്രമിക്കുമ്പോള്‍ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് ചെയ്ത കുറ്റകൃത്യമെന്ന് ആരോപിച്ച് സ്വാമിയുടെ മാതാവ് ഡിജിപിയ്ക്ക് പരാതി നല്‍കി. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലൈംഗികാവയവം മുറിച്ചതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നതായിട്ടാണ് സൂചനകള്‍. ശസ്ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേ സമയം ലിംഗം മുറിച്ചത് ഉറക്കത്തിലെന്ന് മൊഴി മാറ്റി ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ. താന്‍ രാത്രിയില്‍ നിദ്രയില്‍ ആയിരുന്നുവെന്നും ആ സമയത്ത് യാതൊരു പ്രകോപനവും കൂടാതെ പെണ്‍കുട്ടി പെരുമാറുകയായിരുന്നു എന്നുമാണ് സ്വാമിയുടെ പുതിയ മൊഴി. താന്‍ സ്വയം ലിംഗം മുറിച്ചു മാറ്റിയെന്നായിരുന്നു സ്വാമിയുടെ ആദ്യ മൊഴി. ഇതിനിടെ, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍…

Read More

സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച പ്ലംബര്‍ ഇതാണ്, സോഷ്യല്‍മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ആ ചിത്രത്തിനു പിന്നിലെ ഉള്ളുകളിയെക്കുറിച്ച് അവള്‍ മനസു തുറക്കുന്നു

തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ വന്ന സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച വാര്‍ത്ത ദേശീയ തലത്തില്‍ തന്നെ വലിയ ചലനം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതോടെ പെണ്‍കുട്ടിയുടെ ചിത്രം ചില വാട്‌സപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പടരുകയാണ്. സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച ആ വനിതാ പ്ലംബര്‍ ഇതാണ് എന്ന തരത്തിലായിരുന്നു ചിത്രങ്ങള്‍ വൈറലായത്. എന്നാല്‍ സത്യത്തില്‍ പേട്ടയിലെ പെണ്‍കുട്ടിയുടേതായിരുന്നില്ല ആ ചിത്രങ്ങള്‍. ദളിത് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ധന്യാ രാമന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരേ ധന്യ തന്നെ രംഗത്തു വന്നിരിക്കുകയാണ്. തന്നോട് ശത്രുതയുള്ള ഏതോ കേന്ദ്രത്തിലുള്ളവര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിതെന്നാണ് ധന്യ രാമന്റെ നിഗമനം. തന്റെ ചിത്രം തെറ്റിധാരണാ പരത്തുന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ പ്രചരിച്ചതില്‍ കടുത്ത പ്രതിഷേധമാണ് ധന്യക്കുള്ളത്. തന്നെ മനഃപൂര്‍വ്വം അക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍…

Read More

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്വാമിയെ വീട്ടിലെത്തിച്ചത് പെണ്‍കുട്ടിയുടെ സഹോദരന്‍, കോലഞ്ചേരിയില്‍ സ്വാമിക്കൊപ്പം ബുള്ളറ്റില്‍ പെണ്‍കുട്ടിയെ കണ്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍, നിയമവിദ്യാര്‍ഥിയുടെ മൊഴികളില്‍ വൈരുദ്ധ്യം, ദുരൂഹത കൂട്ടി സ്വാമിയുടെ നിശബ്ദത

തിരുവനന്തപുരം പേട്ടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഗംഗേശാനന്ദ തീര്‍ഥയെന്ന ഹരിസ്വാമി സംഭവത്തെക്കുറിച്ച് ഒന്നും തുറന്നുപറയാത്തതിനൊപ്പം പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യവും പോലീസിന്റെ തലവേദന വര്‍ധിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി തനിക്ക് ഏഴു വര്‍ഷത്തെ ബന്ധമുണ്ടെന്ന് സ്വാമി വെളിപ്പെടുത്തുന്നു. ഈ വാദം ശരിവയ്ക്കുകയാണ് പെണ്‍കുട്ടിയും. സംഭവ ദിവസം വീട്ടിലെത്തിയ സ്വാമി രാത്രിയില്‍ തന്റെ മുറിയില്‍ കടന്നു വന്നെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിനു നിര്‍ബന്ധിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഈ സമയം നിയന്ത്രണം വിട്ട താന്‍ സ്വാമിയുടെ കൈയിലെ കത്തി തട്ടിയെടുത്ത് ലിംഗം അറുത്തു മാറ്റുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. തന്നെ പതിനേഴാം വയസുമുതല്‍ സ്വാമി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിക്കൊപ്പം താന്‍ പല സ്ഥലത്തും ബുള്ളറ്റില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് സ്വാമിയും പറയുന്നു. കോലഞ്ചേരിയിലെ സ്വാമിയുടെ ബന്ധുക്കളും ഇത് സാധൂകരിക്കുന്നുണ്ട്. മുന്‍പ് ഒന്നുരണ്ടു തവണ…

Read More

ലിംഗം നഷ്ടമായ ഗംഗേശാനന്ദ സന്തോഷ് മാധവന് മുന്നില്‍ വെറും ശിശു മാത്രം! ബന്ധം മലയാള സിനിമയിലെ സൂപ്പര്‍ നടിക്കൊപ്പം, വിവാഹത്തിനുശേഷം യുവനടിയുടെ കുടുംബജീവിതം താറുമാറായി!

തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ക്കെതിരേ ആരോപണങ്ങള്‍ മുറുകുകയാണ്. പീഡനത്തിനു പുറമേ ഇയാള്‍  മാതാപിതാക്കളുടെ കൈകളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കള്ളസ്വാമിയ്ക്കു മേലുള്ള കുരുക്കു മുറുകുകയാണ്. ഇതിനു സമാനമായ ചെയ്തികളിലൂടെയാണ് ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ആത്മീയ വ്യാപാരത്തിലൂടെ അനേകം ആളുകളെ വലയില്‍ വീഴ്ത്തിയായിരുന്നു അമൃതചൈതന്യ എന്ന പേരില്‍ സന്തോഷ് മാധവന്‍ വളര്‍ന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ശ്രീഹരി സ്വാമിയേക്കാള്‍ വലിയ വലിയ ഫ്രോഡായിരുന്നു സന്തോഷ് മാധവന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതായിരുന്നു ഇയാളുടെ പ്രധാന വിനോദം. സന്തോഷ് മാധവന്‍ ബലാല്‍സംഗം ചെയ്തതായി കാണിച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇയാളുടെ തനിനിറം പുറത്തുവരുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടപ്പള്ളിക്കടുത്ത് പെണ്‍കുട്ടികള്‍ക്കായി അനാഥാശ്രമം…

Read More

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച രാത്രി ഗംഗേശാനന്ദന്റെ ഒപ്പമുണ്ടായിരുന്ന അയ്യപ്പനെന്ന സഹായി അപ്രത്യക്ഷനായി, പെണ്‍കുട്ടി ചെറുപ്പക്കാരോട് സംസാരിക്കുന്നത് സ്വാമിയെ അസ്വസ്ഥനാക്കിയിരുന്നു, ദുരൂഹത അവസാനിക്കാതെ പേട്ടയിലെ ലിംഗഛേദനം

പേട്ടയില്‍ പീഡിപ്പിക്കാനെത്തിയ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. സംഭവദിവസം രാത്രി സ്വാമിക്കൊപ്പമുണ്ടായിരുന്ന ഉറ്റ സഹായി അയ്യപ്പനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. സ്വാമിയുടെ ബിസിനസ് വളര്‍ത്താനും ആര്‍ഭാട ജീവിതത്തിന് പണമുണ്ടാക്കാനും ആവശ്യമുള്ള സഹായവും ഉപദേശവും നല്കിയിരുന്നത് അയ്യപ്പനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി അയ്യപ്പനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് സൂചന. എന്നാല്‍ സ്വാമിക്ക് അപായമുണ്ടായശേഷം ഇതുവരെ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇയാളെ കണ്ടെത്തിയാല്‍ സ്വാമിയുടെ കൂടുതല്‍ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടു വരാമെന്ന പ്രതീക്ഷയിലാണ് പോലീസ്. അതേസമയം, പെണ്‍കുട്ടിയോട് സ്വാമിക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നതായി ബന്ധുക്കളും കൂട്ടുകാരും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് സ്വാമിയുടെ സാമീപ്യം അസ്വസ്ഥത സൃഷ്ടിച്ചിരുന്നത്രേ. പെണ്‍കുട്ടിയോട് ആരെങ്കിലും അടുത്തിടപഴകുന്നത് സ്വാമിക്ക് ഇഷ്ടമായിരുന്നില്ല. നേരത്തേതന്നെ ഉണ്ടായിരുന്ന അമര്‍ഷം അതോടെ പകയായി വളരുകയായിരുന്നു. പിതാവിനൊപ്പം സംസ്ഥാനത്തിനു പുറത്ത് വിവിധയിടങ്ങളിലായി പഠിച്ചു വളര്‍ന്ന കുട്ടിയുടെ സംരക്ഷക വേഷമണിഞ്ഞെത്തിയ സ്വാമിക്ക് ചെറുപ്പക്കാരോട് പെണ്‍കുട്ടി…

Read More

അവള്‍ പലതവണ ഇവിടെ വന്നിട്ടുണ്ട്; ഞാന്‍ അവിടേയും പോയിട്ടുണ്ട്; ആ പോലീസ് ഉദ്യോഗസ്ഥയ്ക്ക് എന്റെ മകനോട് പകയുണ്ട്, സമയമാകുമ്പോള്‍ എല്ലാം വെളിപ്പെടുത്തുമെന്ന് ജനനേന്ദ്രിയം പോയ സ്വാമിയുടെ അമ്മ

തിരുവനന്തപുരം പട്ടത്ത് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദ തീര്‍ത്ഥ സ്വാമിക്കു പിന്തുണയുമായി അമ്മ രംഗത്ത്. തന്റെ മകന്‍ വെറും പാവമാണെന്നും എല്ലാം ചതിയാണെന്ന് അവര്‍ പറയുന്നു. പരോക്ഷമായെങ്കിലും വിരല്‍ ചൂണ്ടുന്നത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ്. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ഭൂമി ഏറ്റെടുക്കല്‍ സമരത്തിലേക്കാണ് പരോക്ഷമായ സൂചനകള്‍. എന്നാല്‍ ഒന്നും വ്യക്തതയോടെ തുറന്നു പറയുന്നുമില്ല. എങ്കിലും ആരേയും ചതിക്കാത്ത മകനെ അമ്മയ്ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. തന്റെ മകനെ കുടുക്കിയതാണെന്ന് ഗംഗേശാനന്ദ തീര്‍ത്ഥ പാദരുടെ അമ്മ പറഞ്ഞു. ഒരു വനിതാ പോലീസ് ഓഫീസറാണ് തന്റെ മകനെ കുടുക്കിയതെന്നാണ് അവര്‍ പറയുന്നത്. എന്റെ മകന്‍ പാവമാണ്. അവന്‍ ആരെയും ചതിക്കില്ല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണം. കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയെയും കുടുംബത്തെയും നന്നായി അറിയാം. തന്റെ ചികില്‍സാര്‍ത്ഥം അവരുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഉള്‍പ്പടെ കുടുംബാംഗങ്ങളെല്ലാം…

Read More

ജനനേന്ദ്രിയം മുറിഞ്ഞ സ്വാമിയുടെ കുരുക്ക് മുറുകുന്നു, സ്വാമി തങ്ങളുടെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെണ്‍കുട്ടി, അച്ഛനെ കൊണ്ടുപോകാന്‍ വാങ്ങിയ കാര്‍ സ്വാമി അടിച്ചുകൊണ്ടുപോയി, സ്വാമിക്കെതിരേ കൂടുതല്‍ പരാതിക്കാര്‍ രംഗത്ത്

തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം നഷ്ടപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ഹരിക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പെണ്‍കുട്ടി. വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ മാതാപിതാക്കളില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നും പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി. ആദ്യം 30 ലക്ഷം രൂപയും പിന്നീട് സഹകരണസംഘത്തില്‍നിന്ന് വായ്പയെടുത്ത 10 ലക്ഷം രൂപയും വാങ്ങി. ഇതിനൊപ്പമായിരുന്നു പീഡനം. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് നിരന്തരപീഡനം സഹിക്കാനാവാതെ സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് മൊഴി. വയനാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനാണിതെന്നാണ് പറഞ്ഞത്. അതേസമയം, അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുമ്പോഴൊക്കെ ഗംഗേശാനന്ദ എത്തിച്ചിരുന്നു. സന്ന്യാസി സ്ഥലത്തില്ലെങ്കിലും മറ്റുചിലര്‍ വീട്ടില്‍ പണം കൊണ്ടുതരുമായിരുന്നു. രോഗബാധിതനായ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റുമായി വാങ്ങിയ കാറും ഗംഗേശാനന്ദ കൊണ്ടുപോയെന്ന് കുട്ടി മൊഴിനല്‍കി. എന്നാല്‍, ആ വാഹനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് വയനാട്ടില്‍ വര്‍ക്ക്‌ഷോപ്പിലാണെന്ന് ഗംഗേശാനന്ദ പോലീസിനോട് പറഞ്ഞു. പണം തട്ടിയത് സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കളില്‍നിന്ന്…

Read More