വിടില്ല ഞാന്‍ ! കഞ്ചാവടിച്ച് മൂന്നു പേരെ അരിവാള്‍ കൊണ്ട് വെട്ടി; പോലീസിനെ വെറുതെ വിടില്ലെന്ന് ഭീഷണി; രണ്ടു പേര്‍ പിടിയില്‍

കഞ്ചാവിന്റെ ലഹരിയില്‍ അരിവാള്‍ കൊണ്ട് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹന്‍ദാസ് (40), സുനാമി കോളനി സ്വദേശി ആക്‌നല്‍ (18), ടൈസണ്‍ (27) എന്നിവരെ വെട്ടിയ സംഭവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിന്‍(20), കാന്‍ഷ്ടന്‍ റാഫിനായുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… മോഹന്‍ദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മില്‍ ബന്ധുവിന് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ജെഫ്രിന്റെ ബൈക്കില്‍ ചെറുതായി ഉരസി.

താഴെ വീണ ജെഫ്രിനെ മോഹന്‍ദാസ് പിടിച്ചു എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവുമുണ്ടായി.

ലഹരിയിലായിരുന്ന ജെഫ്രിന്‍ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ വന്നതും മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെഫ്രിന്‍ മോഹന്‍ദാസിന്റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തുടര്‍ന്ന് അവിടെ നിന്ന് സുഹൃത്തുക്കളുമായി സുനാമി കോളനിയില്‍ താമസിക്കുന്ന അക്‌നലിനെയും വെട്ടി പരിക്കേല്‍പ്പിച്ചു.

അക്‌നലിനും ജെഫ്രിനും തമ്മില്‍ മുന്‍വൈരാഗ്യം ഉള്ളതായിട്ട് പറയപ്പെടുന്നു. തുടര്‍ന്ന് അവിടെ നിന്ന് അരിവാളുമായി അടുത്ത തെരുവില്‍ താമസിക്കുന്ന ടൈസണിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് മൂന്ന് പേരെയും രക്ഷിച്ച് കന്യാകുമാരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.

കന്യാകുമാരി ഡിവൈഎസ്പി മഹേഷ് ആശുപത്രിയിലെത്തി അന്വേഷണം നടത്തവേ വീണ്ടും മോഹന്‍ദാസിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ ജെഫ്രിനെ പോലീസ് പിടികൂടുകയായിരുന്നു.

തനിക്ക് സ്വന്തമായി അഭിഭാഷകനുണ്ടെന്നും തന്നെ പിടികൂടിയ പോലീസിനെ വെറുതെ വിടില്ല എന്നും ജെഫ്രിന്‍ പോലീസിനേയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജെഫ്രിനെയും സുഹൃത്തിനെയും കന്യാകുമാരി പോലീസ് അറസ്റ്റ് ചെയ്തു.

Related posts

Leave a Comment