മോഹൻലാലിന്‍റെ വാലിബന്‍ കഥപറയുന്നത് രണ്ടു മണിക്കൂര്‍ ഏഴു മിനിറ്റില്‍; ഹിന്ദി പതിപ്പിന്‍റെ സെൻസർഷിപ്പ് പൂർത്തിയായി

കോഴിക്കോട്: മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ കഥയെയോ കഥാപശ്ചാത്തലങ്ങളെയോക്കുറിച്ച് അധികം വിവരങ്ങൾ ഒന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ റിലീസിന് ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ ദൈർഘ്യം സംബന്ധിച്ചുളള അപ്‌ഡേറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമയുടെ ദൈർഘ്യം 2 മണിക്കൂറും 7 മിനിറ്റുമാണ് എന്നാണ് സൂചന. ലിജോ-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ സെൻസർഷിപ്പ് മുംബൈയിൽ പൂർത്തിയായി. സിനിമയുടെ ഹിന്ദി പതിപ്പിന്‍റെ റൺടൈം 127 മിനിറ്റാണ്.ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ.

Related posts

Leave a Comment