ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തിന് കട്ട സപ്പോര്‍ട്ടുമായി യുവതി ! കാരണം അറിഞ്ഞാല്‍ തലയില്‍ കൈവയ്ക്കും…

സ്വന്തം ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ ഏതൊരു ഭാര്യയും പ്രശ്‌നമുണ്ടാക്കുമെന്ന് തീര്‍ച്ചയാണ്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ത ആവുകയാണ് മോണിക്ക ഹള്‍ഡറ്റ് എന്ന 37കാരി. ഭര്‍ത്താവായ ജോണ്‍ എന്ത് ആഗ്രഹം പറഞ്ഞാലും സമ്മതിച്ചുകൊടുക്കുന്ന മനസാണ് തന്റേതെന്ന് മോണിക്ക പറയുന്നു.

അതുകൊണ്ടുതന്നെ പരസ്ത്രീബന്ധവും ഇവര്‍ക്ക് പൂര്‍ണ സമ്മതമാണ്. മറ്റു സ്ത്രീകളുമായി സമയം ചെലവാക്കാന്‍ അനുവദിക്കുന്നതിലൂടെ ഭര്‍ത്താവിന് തന്നോടുളള സ്നേഹം വര്‍ദ്ധിക്കുമെന്നാണ് മോണിക്ക പറയുന്നത്.

ജോണ്‍ മറ്റു സ്ത്രീകളോടൊപ്പം ചെലവഴിക്കുമ്പോള്‍ വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നതാണ് തന്റെ പ്രധാന ജോലിയെന്ന് മോണിക്ക പറയുന്നു.

”ഭര്‍ത്താവിനെ സന്തോഷവാനാക്കുക എന്നതാണ് എന്റെ ലക്ഷ്യം. പൂര്‍ണ അര്‍ത്ഥത്തില്‍ ഞാനൊരു വീട്ടമ്മയാണ്. ദിവസത്തില്‍ കൂടുതല്‍ സമയവും ജോണിന് വേണ്ടിയാണ് എന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമുണ്ടാക്കുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നതിലൊക്കെയാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്” മോണിക്ക പറയുന്നു.

മോണിക്കയെ പിന്തുണച്ചും പരിഹസിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

Related posts

Leave a Comment