ചിറ്റമ്മനയമെന്ന്..! ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിന്‍റെയും രാഷ്ട്രീയ പകപോക്കൽ; കുടിവെള്ളം കിട്ടാതെ ജനം

തുറവൂർ: ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിന്‍റെയും രാഷ്ട്രീയ വടംവലിയിൽ വെള്ളം കിട്ടാതെ ജനം ദുരിതത്തിൽ. അരൂർ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. കടലിനും കായലിനുoഇടയിൽ കിടക്കുന്ന ഈ പ്രദേശം വെള്ളം മൂലം എന്നും കലഹമാണ്. ശക്തിയായ വേലിയേറ്റമുണ്ടാകുമ്പോൾ കടലിൽ നിന്നും ഉപ്പ് വെള്ളം കയറി പരമ്പരാഗത കുടിവെള്ള ശ്രോതസുകൾ മലിനമാകും. പിന്നെ കടുത്ത ശുദ്ധജല ക്ഷാമം. ഒപ്പം മാറാതെ വെള്ളക്കെട്ടുo .വർഷകാലമായാൽ പെയ്ത്ത് വെ ള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാതെ കനത്ത വെള്ളക്കെട്ടിലാകും ഈ മണ്ഡലം. അങ്ങനെ എന്നും വെള്ളം കൊണ്ട് കലഹമാണിവിടെ. ഈ കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ശുദ്ധജല ക്ഷാമമാണ് തീരദേശ മേഖലയിൽ അനുഭവപ്പെടുന്നത്. തീരദേശ മേഖലയിൽ തുറവൂർ: കുത്തിയതോട്;കോടംതുരുത്ത്;എഴുപുന്ന;അരൂർ പഞ്ചായത്തുകളിലാണ് ഏറേ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതു് .ഇതിൽ തന്നെ പള്ളിത്തോട് തീരമേഖലയിൽ വടക്കേക്കാട് കോളനി, ഇണ്ടംതുരുത്ത്;തെരുവിൻ ചിറ എന്നിവിടങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണു്. മണ്ഡലത്തിലെ…

Read More

പത്തനംതിട്ട സിപിഎം! ലോക്കൽ കമ്മിറ്റി വിഭജനമില്ല; പരാതികൾ പരിശോധിക്കും; ചിറ്റാറിലെ ബന്ധം ന്യായീകരിക്കാനാകാതെ നേതൃത്വം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ലോക്കല്‍ കമ്മിറ്റി വിഭജനം തത്കാലം വേണ്ടെന്നു തീരുമാനം. പത്തനംതിട്ട നോര്‍ത്ത്, സൗത്ത് എന്നിങ്ങനെ ലോക്കല്‍ കമ്മിറ്റി വിഭജിക്കാനായിരുന്നു തീരുമാനം. വിഭജനത്തിനെതിരെ വ്യാപക പരാതികളുയര്‍ന്നതിനേ തുടര്‍ന്നാണ് നടപടി വേണ്ടെന്നുവച്ചത്. കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന ഘടകത്തില്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെട്ടയാളെ സംബന്ധിച്ചാണ് പരാതികളേറെയും സംസ്ഥാന കമ്മിറ്റിക്ക് അടക്കം ലഭിച്ചിട്ടുള്ളത്. ഇതിലേറെയും കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതുമാണ്. പത്താംവാര്‍ഡിലെ എസ്ഡിപിഐ വിജയം, എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്കുള്ള തള്ളപ്പെട്ടതടക്കമുള്ള വിഷയങ്ങളും പിന്നാലെ എസ്ഡിപിഐയ്ക്ക് നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ലഭിച്ചതുമെല്ലാം പരാതികളായെത്തി. ഇക്കാര്യങ്ങളില്‍ എസ്ഡിപിഐയെ സഹായിച്ചയാളെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കു നിര്‍ദേശിച്ചതോടെയാണ് വിഭജന നീക്കംതന്നെ പാളിയത്. നിലവിലെ ലോക്കല്‍ സെക്രട്ടറിയ്‌ക്കെതിരെയും പരാതികളുണ്ടായി. വിഭജനം തത്കാലം ഉപേക്ഷിച്ചതിനേ തുടര്‍ന്ന് തുടര്‍ന്നുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ചിറ്റാറിലെ ബന്ധം ന്യായീകരിക്കാനാകാതെ നേതൃത്വം ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് മെംബറെ പ്രസിഡന്റായി…

Read More

ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഭരണം പിടിക്കാൻ തന്നെ! ക്രൈസ്തവ വോട്ടുകൾ ടേണിംഗ് പോയിന്‍റ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും അതാണ് ഇത്തവണ ടേണിംഗ് പോയിന്‍റ് ആവുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഭരണം പിടിക്കാൻ തന്നെയാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ല. ഉടൻതന്നെ ശോഭ സുരേന്ദ്രൻ സജീവമാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്‍റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീണ്ടും ഇടതു ഭരണം ബിജെപി ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇടതു ഭരണം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് മുക്ത കേരളം ബിജെപി ലക്ഷ്യമിടുന്നില്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ഇരുമുന്നണികളും ബിജെപിക്ക് എതിരാളികളാണ്. താൻ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Read More

ജാഥകൾ വരവായ്! ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ; തെരഞ്ഞെടുപ്പിനൊരുങ്ങി കോട്ടയം

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്്ട്രീയ പാർട്ടികൾ നടത്തുന്ന ജാഥകൾ ജില്ലയിൽ എത്തുന്നു. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും ജാഥകൾ ഫെബ്രവുരി രണ്ടും മൂന്നും വാരവും ബിജെപിയുടെ ജാഥ ഈമാസം അവസാനവുമാണ് ജില്ലയിലെത്തുന്നത്. വിവിധ സർവീസ് സംഘടനകളുടെ ജില്ലാ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളും അണിയറയിൽ സജീവമായി കഴിഞ്ഞു. ഐശ്വര്യ കേരള യാത്ര പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. തുടർന്ന് 10ന് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനുശേഷം ഉച്ചകഴിഞ്ഞു കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ…

Read More

രാഷ്ട്രീയ നേതാവിന്‍റെ ബന്ധു! കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ച സംഭവം; സ്ത്രീകളുമായുള്ള മോശമായ പെരുമാറ്റത്തിന് സെക്യൂരിറ്റിക്കെതിരേ ആരോപണങ്ങളുമായി പലരും രംഗത്ത്‌

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ മറ്റൊരു വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയെ കാർഡിയോളജി പേ വാർഡിൽ താമസിപ്പിച്ച സുരക്ഷാ ജീവനക്കാാരനെതിരെയുള്ള പരാതിയിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ ഡ്യൂട്ടി ചെയ്തിരുന്ന സമയത്ത് കൂടെ ജോലി ചെയ്തവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. പേ വാർഡ് അനുവദിച്ച് കിട്ടാൻ സെക്യൂരിറ്റി പൂരിപ്പിച്ച് നൽകിയ ഫോമിൽ അപേക്ഷക, ജില്ലയിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവിന്‍റെ ബന്ധുവാണെന്ന് എഴുതി ചേർത്തിരുന്നു. ഈ അപേക്ഷാഫോമും, തെളിവെടുപ്പിന്‍റെ ഭാഗമായി അന്വേഷണ സംഘം പരിശോധിക്കും. സ്ത്രീകളുടെ ആരോപണങ്ങൾ ആരോപണ വിധേയനായ സെക്യൂരിറ്റിക്കെതിരെ സ്ത്രീകളുമായുള്ള മോശമായ പെരുമാറ്റത്തിന് കൂടുതൽ ആരോപണങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. ആർപ്പുക്കര ഇല്ലിചുവട് കാട്ടുപാറ പ്രദേശത്തുനിന്നും കോട്ടയം മെഡിക്കൽ കോളജിൽ ഡ്യൂട്ടി ചെയ്യുന്ന സുരക്ഷാ വിഭാഗം ജീവനക്കാരനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലാണ് സംഭവം. 13-ാം വാർഡിൽ ചികിത്സയിൽ…

Read More

200 ലധികം മത്സരാര്‍ഥികള്‍! കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി നടന്ന മത്സരത്തില്‍ എറിന്‍ ലിസ് ജോണ്‍ മിസ് കേരള 2020

കൊച്ചി: എറിന്‍ ലിസ് ജോണ്‍ 2020 ലെ മിസ് കേരള. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി നടന്ന മത്സരത്തില്‍ 200 ലധികം മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് എറിന്‍റെ സൗന്ദര്യപട്ട നേട്ടം. കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് എറിന്‍. നടിയും മോഡലുമായ ആതിര രാജീവാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. കേരളത്തിന് പുറമെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ അടക്കം 200 ലധികം മത്സരാര്‍ഥികളാണ് ഇത്തവണ മാറ്റുരച്ചത്. ചലച്ചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ്, പ്രശസ്ത ഗ്രൂമര്‍ നഥാന്‍ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഇവന്‍റ് മാനേജ്‌മെന്‍റ് ഗ്രൂപ്പായ ഇംപ്രസാരിയോ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍.

Read More

ആശംസ ആദരാഞ്ജലിയായി! വിശദീകരണം ലഭിച്ച ശേഷം നടപടിയെന്ന് എം.എം. ഹസൻ

തിരുവനന്തപുരം: കോൺഗ്രസിന്‍റെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് പാർട്ടി പത്രത്തിലെ സപ്ലിമെന്‍റിലെ ആദരാഞ്ജലി പ്രയോഗം വിവാദമായ സാഹചര്യത്തിൽ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എം.എം.ഹസൻ. ഇത് സംബന്ധിച്ച് കെപിസിസി വീക്ഷണം മാനേജ്മെന്‍റിനോട് വിശദീകരണം തേടിയിട്ടുണ്ട്. വീക്ഷണം എംഡി ജെയ്സണ്‍ ജോസഫ് ജീവനക്കാരോടും വിശദീകരണം തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എം.എം ഹസൻ രാഷ്‌ട്രദീപികയോട് പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് വീക്ഷണം പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സപ്ലിമെന്‍റിലാണ് ആശംസകൾക്ക് പകരം ആദരാഞ്ജലികൾ എന്ന് പ്രിന്‍റ് ചെയ്ത് വന്നത്. പത്ര വിതരണം നടത്തിയ ശേഷമാണ് തെറ്റ് പല നേതാക്കളും കണ്ടത്. സംഭവം വിവാദമാകുകയും ഇത് ഗ്രൂപ്പ് വഴക്കിന്‍റെ ഭാഗമാണെന്ന വിധത്തിൽ പ്രചാരണം ഉണ്ടാവുകയും ചെയ്തു. ഐശ്വര്യ കേരളയാത്രയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി വീക്ഷണത്തിന്‍റെ…

Read More

മ്യാൻമറിൽ പട്ടാള അട്ടിമറി! ഓംഗ് സാന്‍ സുചി അറസ്റ്റിൽ; സുചിയെ വിട്ടയച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന്‌ മ്യാൻമർ സൈന്യത്തിന് യുഎസിന്‍റെ മുന്നറിയിപ്പ്

നയ്പിറ്റോ: മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്‍റ് വിന്‍ മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്‍റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. യാങ്കോണിലും നയ്പിറ്റോയിലും സൈനികർ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും…

Read More

ഏഴു ദിവസത്തെ ക്വാറന്‍റൈനുശേഷം നടത്തിയ കോവിഡ് ടെസ്റ്റില്‍ പോസിറ്റീവ്! കോവിഡ് ബാധിതയായ യുവതി ആംബുലൻസിലിരുന്ന് പരീക്ഷയെഴുതി

കടുത്തുരുത്തി: കോവിഡ് ബാധിച്ച യുവതി ആംബുലൻസിലിരുന്ന് പിഎസ്‌സി പരീക്ഷയെഴുതി. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്2 പരീക്ഷയാണ് തലയോലപ്പറന്പ് വരിക്കാംകുന്ന് സ്വദേശിയായ 24 കാരി ആംബുലൻസിലിരുന്ന് എഴുതിയത്. കോട്ടയം കാരാപ്പുഴ ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ പരീക്ഷാ കേന്ദ്രത്തിൽ ശനിയാഴ്ചയാണ് പരീക്ഷ നടന്നത്. ഹൈദരാബാദിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി ഒരാഴ്ച മുന്പാണ് പിഎസ്‌സി പരീക്ഷയെഴുതാനായി നാട്ടിലെത്തിയത്. ഏഴു ദിവസത്തെ ക്വാറന്‍റൈനുശേഷം നടത്തിയ കോവിഡ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ടെസ്റ്റിൽ പോസിറ്റിവാണെന്ന പരിശോധനാഫലം പരീക്ഷ നടന്ന 30 ന് രാവിലെയാണ് ആരോഗ്യവകുപ്പിന് ലഭിച്ചത്. പിന്നീട് പിഎസ്‌സി ഓഫീസുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയശേഷമാണ് യുവതി പരീക്ഷയെഴുതിയത്.

Read More

ഇനി ചക്കയുടെ കാലം! അതിർത്തി കടക്കുന്നതു ടണ്‍ കണക്കിനു ചക്ക; വരിക്കച്ചക്ക മാത്രം തേടി വന്നിരുന്നവർ ഇപ്പോൾ എതു ചക്കയും ശേഖരിക്കും

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും ടണ്‍ കണക്കിനു ചക്ക അതിർത്തി കടക്കുന്നു. തമിഴ്നാട്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ചക്ക കയറ്റിവിടുന്നത്. കേരളത്തിൽ ഇപ്പോൾ ചക്കയുടെ സീസണാണ്. കാലാവസ്ഥാവ്യതിയാനം മൂലം ഇത്തവണ കിഴക്കൻ മേഖലയിൽ ഉൾപ്പെടെ പലയിടങ്ങളിലും ചക്കയുടെ ഉത്പാദനം കുറഞ്ഞെങ്കിലും മൂപ്പെത്തിയ ചക്ക തേടി ആളുകൾ ഗ്രാമങ്ങളിലെ വീടുകൾ കയറിയിറങ്ങുകയാണ്. മൂൻ കാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നാണ് കച്ചവടക്കാർ അധികമെത്തിയിരുന്നതെങ്കിൽ ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. അതേ‌പോലെ വരിക്കച്ചക്ക മാത്രം തേടി വന്നിരുന്നവർ ഇപ്പോൾ എതു ചക്കയും ശേഖരിക്കും. ഉൾഗ്രാമങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് ദേശീയ പാതയോരത്ത് എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കെകെ റോഡിൽ പാറത്തോട്, മുണ്ടക്കയം, എരുമേലി, പൂഞ്ഞാർ മേഖലകളിലാണ് ചക്ക എത്തിച്ച് കയറ്റി അയയ്ക്കുന്നത്. ചെറിയ പിക്കപ്പ് ലോറികളിൽ ഐസ്കട്ടകൾ അടുക്കി ശീതീകരിച്ചാണ് ചക്ക കയറ്റി അയയ്ക്കുന്നത്.…

Read More