കടയിൽ കയറി സ്ത്രീയുടെ  മാല മോഷ്ടിച്ച  പ്രതികൾ സ്ഥിരം കുഴപ്പക്കാർ; രാമപുരത്തെ  കുട്ടി മോഷ്ടാക്കളുടെ പേരിൽ സംസ്ഥാനത്തുടനീളം കേസ്

കോട്ടയം: രാമപുരം മാനത്തൂരിൽ മുറുക്കാൻ കടയിൽ കയറി സ്ത്രീയുടെ ഒരു പവൻ വരുന്ന മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ യുവാക്കൾ നിരവധി കേസുകളിൽ പ്രതികൾ. തിരുവനന്തപുരം പള്ളിപ്പുറം പാച്ചിറ ചായിപ്പുറത്ത് ഷഫീഖ്(23), സഹോദരൻ ഷമീർ(20), രാമപുരം മങ്കുഴിച്ചാലിൽ അമൽ(20) എന്നിവരെയാണ് രാമപുരം സിഐ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ രണ്ട് ബൈക്ക് മോഷണം, തമിഴ്നാട്ടിൽനിന്നുള്ള ഒരു ബൈക്ക് മോഷണം, മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 52,000 രൂപയുടെ മോഷണം, പൊൻകുന്നം സ്റ്റേഷനിലെ പോലീസുകാർക്കുനേരെ മുളകുപൊടി എറിഞ്ഞ കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. ഇവരുടെ പേരിൽ കേരളത്തിലെ പല ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാമപുരം സ്വദേശിയായ അമലിന് രാമപുരം സ്റ്റേഷനിൽ തന്നെ നിരവധി കേസുകൾ ഉണ്ട്.പാലാ ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍റെ നിർദേശാനുസരണമാണു പ്രതികളെ കഴക്കൂട്ടത്തുവച്ച് അറസ്റ്റ് ചെയ്തത്. എസ്ഐ ഡിനി, സ്ക്വാഡ് അംഗങ്ങളായ…

Read More

കോട്ടയത്ത് ചിത്രം തെളിയുന്നു;  ജനവിധി തേടി ഇവർ എത്തും?

കോട്ടയം: പാലായ്ക്കു പിന്നാലെ കടുത്തുരുത്തിയിലും യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പാലായിൽ മാണി സി. കാപ്പനും കടുത്തുരുത്തിയിൽ മോൻസ് ജോസഫും സ്ഥാനാർഥികളാകുമെന്ന് ഐശ്യര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും വീണ്ടും ജനവിധി തേടും. ഇതിനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വൈക്കത്ത് എൽഡിഎഫിൽ സി.കെ. ആശ വീണ്ടും മത്സരിക്കും. പാലായിൽ നിലനിൽപ്പിനുള്ള പോരാട്ടം1.90 ലക്ഷം വോട്ടർമാർ വിധിയെഴുതുന്ന പാലായുടെ രാഷ്ട്രീയമത്സര ചിത്രം ഏറെക്കുറെ വ്യക്തം. യുഡിഎഫിൽ മാണി സി. കാപ്പനും എൽഡിഎഫിൽ ജോസ് കെ. മാണിയും സ്ഥാനാർഥികളാകും. ഇരുപതിനായിരത്തോളം വോട്ടുബലമുള്ള ബിജെപിയിൽ ജയസൂര്യനോ എൻ. ഹരിയോ മത്സരിക്കും. അര നൂറ്റാണ്ടിലേറെ തോൽക്കാതെ ജയിച്ച കെ.എം. മാണിക്കുശേഷം 2019ൽ എൽഡിഎഫിലൂടെ മാണി സി. കാപ്പൻ പാലാ പിടിച്ചു. അടുത്ത പോരാട്ടം ഇതേ കാപ്പനും മാണിയുടെ മകനും തമ്മിലാകുന്പോൾ സംഭവിക്കുന്നത് രാഷ്ട്രീയ…

Read More

ബാറിനുള്ളിലെ ഛർദിൽ തുടയ്ക്കുന്നതിനിടെ മദ്യപിക്കാനെത്തിയ യുവാക്കൾ ജീവനക്കാരുടെ തല അടിച്ചു പൊളിച്ചു

  കാട്ടാക്കട : ബാറിൽ എത്തിയ നാലംഗ സംഘം ബാറിലെ ജീവനക്കാരനെ മർദിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കാട്ടാക്കടയിലെ ബാറിലാണ് സംഭവം.മദ്യപിക്കാൻ എത്തിയവരിൽ ഒരാൾ ബാറിനുള്ളിൽ ഛർദിച്ചു . ബാർ ജീവനക്കാരൻ ഇവിടെ വൃത്തിയാക്കുന്നതിനായി എത്തിയപ്പോൾ മദ്യപിക്കാൻ എത്തിയവരും ഇയാളും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെ ഇവർ വിപിൻ എന്ന ജീവനക്കാരനെ മർദിക്കുകയും സ്റ്റീൽ വേസ്റ്റ് ബിൻ എടുത്ത് ജീവനക്കാരന്‍റെ തലയ്ക്കടിക്കുകയും ചെയ്തു . നാലംഗ സംഘം ബാറിൽ പരിഭ്രാന്തി പരത്തുകയും തടുക്കാൻ വന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞ് കാട്ടാക്കട പോലീസ് സ്ഥലത്തെത്തിയപ്പോൾ മൂന്ന് പേർ ഓടി രക്ഷപ്പെട്ടപ്പോൾ ഒരാൾ പിടിയിലായി. പിടിയിലായആൾക്ക് പ്രായപൂർത്തിയായിട്ടില്ല. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതികളാണെന്ന് പോലീസ് പറയുന്നു.

Read More

തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…

തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്‌കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ…

Read More

 കോണ്‍ഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അറസ്റ്റിൽ

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവർത്തകനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്‍റ് ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ (35), ഇയാളുടെ സുഹൃത്ത് ശരത് എന്നിവരെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്രവർത്തകനായ തോളൂർ സ്വദേശി സാബുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ആര്യനാട് മുൻപ് നടന്ന അടിപിടി കേസ് ഒത്ത് തീർപ്പാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആര്യനാട്ടെ കർഷക കോണ്‍്ഗ്രസ് നേതാവിന്‍റെ വീട്ടിലിരിക്കുന്ന സമയത്താണ് പ്രതികൾ ഉൾപ്പെട്ട സംഘം സാബുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സാബുവിനെ പോലീസും നാട്ടുകാരും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആര്യനാട് സിഐ. എൻ.ആർ.ജോസ്്്, എസ്ഐ. ബി. രമേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.…

Read More

സിഐ ശ്രീമോൻ എന്നും വിവാദ നായകൻ; പിരിച്ചുവിടപ്പെട്ട സിഐക്കെതിരേ 33 കേസുകൾ! അനധികൃത സ്വത്ത് സമ്പാദനത്തിനും അന്വേഷണം ഉണ്ടായേക്കും

തൊടുപുഴ: സർവീസിൽ ഇരിക്കെ കേസുകളിൽ അനാവശ്യ ഇടപെടൽ നടത്തിയതിന്‍റെ പേരിൽ ഡിപ്പാർട്ട്മെന്‍റിൽ നിന്നു പിരിച്ചു വിടപ്പെട്ട കണ്ണൂർ അഴിക്കൽ കോസ്റ്റൽ സിഐ എൻ.ജി. ശ്രീമോൻ തൊടുപുഴ സിഐ ആയിരിക്കുന്പോൾ തന്നെ വിവാദ നായകൻ. തിരുവനന്തപുരത്തു കോണ്‍ഗ്രസ് മാർച്ചിനു നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു തൊടുപുഴയിൽ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവർത്തകരെ ക്രൂരമായ തല്ലിയ സംഭവം അന്നു തന്നെ ഇയാൾക്കെതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് വഴി തെളിച്ചിരുന്നു. 2017 ജൂലൈ ആറിനായിരുന്നു ഈ സംഭവം. തൊടുപുഴ സിഐ ആയിരിക്കെയാണ് ഇയാൾ തന്‍റെ പരിധിയിലല്ലാത്ത കേസുകളിൽ പോലും അനാവശ്യ ഇടപെടൽ നടത്തിയതായി ആരോപണം ഉള്ളത്. ഇതിനു ശേഷമാണ് വസ്തു ഇടപാട് കേസിൽ അനധികൃതമായി ഇടപെടൽ നടത്തിയ സിഐ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായതായി കാട്ടി തൊടുപുഴ കരിമണ്ണൂർ സ്വദേശി ബേബിച്ചൻ വർക്കി ഇയാൾക്കെതിരെ കോടതിയിൽ പരാതി നൽകിയത്. വസ്തു ഇടപാട് കേസിൽ സിഐ…

Read More

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ കാര്യം പോക്കാണ് മോനേ…അശ്ലീല വീഡിയോ തിരഞ്ഞാല്‍ ഉടന്‍ പോലീസിനു വിവരം ലഭിക്കും…

ഇന്റര്‍നെറ്റില്‍ പോണ്‍ തിരഞ്ഞാല്‍ ഉടന്‍തന്നെ പോലീസിനു വിവരം ലഭിക്കുന്ന പരിപാടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെ നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. ആരുടെയെങ്കിലും സെര്‍ച്ചില്‍ പോണ്‍ ഉള്ളടക്കം കണ്ടാല്‍ ‘നിരീക്ഷണ ടീം’ യുപി വിമന്‍ പവര്‍ലൈന്‍ 1090ല്‍ വിവരം അറിയിക്കും. സെര്‍ച്ച് ചെയ്തയാള്‍ക്കും സന്ദേശം പോവും. വിമന്‍ പവര്‍ ലൈനില്‍ അറിയിക്കുന്നതോടെ പൊലീസിന് ഇയാളെ നിരീക്ഷിക്കാനാവും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നയാളാണോ എന്നു പൊലീസ് പരിശോധിക്കും. ഇത്തരത്തില്‍ ട്രാക്ക് റെക്കോഡ് ഉള്ളയാളാണെങ്കില്‍ നീക്കങ്ങള്‍ നിരീക്ഷിക്കും. നിരീക്ഷണ ടീമിന്റെ സന്ദേശം കിട്ടിയാല്‍ സെര്‍ച്ച് ചെയ്തയാളെ ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ കുറ്റങ്ങള്‍ തടയുന്നതിനു നടപടിയെടുക്കാനും പൊലീസിനാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇത്തരമൊരു മുന്‍കരുതല്‍ എടുക്കുന്നതെന്ന് എഡിജിപി നീരാ…

Read More

“മോദി ടാക്‌സ് പിന്‍വലിക്കണം’; ആറു വര്‍ഷവും എട്ടു മാസവുമായി ജനം ദുരിതം അനുഭവിക്കുകയാണ്; ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

  സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനയ്‌ക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്‌സൈസ് നികുതി ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിയും ഉതപ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന മോദി ടാക്‌സ് ഒഴിവാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. അധിക എക്‌സൈസ് നികുതി അടിയന്തരമായി പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധിക നികുതി പിൻവലിക്കണംപെട്രോളിയം ഉതപ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക എക്‌സൈസ് തീരുവയില്‍നിന്നു മോദി സര്‍ക്കാര്‍ 20 ലക്ഷം കോടി രൂപയില്‍ ഏറെയാണ് പിരിച്ചെടുക്കുന്നതെന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്ന അധിക മോദി ടാക്‌സ് ഉടന്‍ പിന്‍വലിക്കണം. കഴിഞ്ഞ ആറു വര്‍ഷവും എട്ടു മാസവുമായി ജനം ഇതിന്‍റെ ദുരിതം അനുഭവിക്കുകയാണ്. ഈ അധിക എക്‌സൈസ് നികുതി ഒഴിവാക്കിയാല്‍ തന്നെ പെട്രോളിന്‍റെ വില ലിറ്ററിന് 61.2 രൂപയും ഡീസല്‍ വില 47.51 രൂപയും ആകുമെന്നും…

Read More

ഇതൊക്കെ എന്റെ ഒരു നമ്പരല്ലേ ! സ്‌പൈഡര്‍മാനെപ്പോലെ ഭിത്തിയില്‍ കയറുന്ന പൂച്ചയുടെ വീഡിയോ വൈറലാകുന്നു…

ലോകത്തിലെ സാഹസികരായ ജീവിവര്‍ഗങ്ങളിലൊന്നാണ് പൂച്ചകള്‍. ഞൊടിയിടയില്‍ മരത്തിലേക്ക് പാഞ്ഞു കയറാനും നിന്ന നില്‍പ്പില്‍ ഒരാള്‍ പൊക്കത്തില്‍ പറന്നു ചാടാനുമെല്ലാം ഇവയ്ക്കു കഴിയും. എന്നാല്‍ ഇതു മാത്രമല്ല വേറെയും നമ്പറുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് തെളിയിക്കുകയാണ് ചൈനയിലെ ഒരു പൂച്ച. വളരെ എളുപ്പത്തില്‍ ചുമരിലേക്ക് കയറുന്ന പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്വിക്കി എന്ന മൂന്ന് വയസുള്ള വെള്ളപ്പൂച്ചയാണ് ചുമരുകേറി താരമായത്. ക്വിക്കിയ്ക്ക് എല്ലായ്‌പ്പോഴും ചുമരില്‍ കേറാന്‍ ഇഷ്ടമാണെന്ന് പൂച്ചയുടെ പരിചാരികയായ ലുവോ പറഞ്ഞു.ക്വിക്കി അത് വളരെയധികം ആസ്വദിക്കുന്നുവെന്നും ലുവേ പറയുന്നു. ചുമരില്‍ കയറുമ്പോള്‍ ക്വിക്കി വീഴുമോ എന്നെല്ലാം മുമ്പ് ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിയതോടെയാണ് അവര്‍ വീഡിയോ എടുത്ത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ക്വിക്കിയുടെ വീഡിയോ ശ്രദ്ധിക്കപ്പെടുകയും തുടര്‍ന്ന് ‘സ്‌പൈഡര്‍ ക്യാറ്റ്’ എന്ന വിളിപ്പേര് കിട്ടുകയും ചെയ്തു. ക്വിക്ക് ഒട്ടേറെ ആരാധകരും ഇപ്പോഴുണ്ട്. ചിലര്‍ പൂച്ചയുടെ സുരക്ഷയെപ്പറ്റി…

Read More

മാനസിക വൈകല്യമുള്ളയാളുടെ ശരീരത്തിലേക്ക് ചൂട് വെള്ളമൊഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത

ചെങ്ങനാശേരി: മാനസിക വൈകല്യമുള്ളയാളുടെ ശരീരത്തിലേക്ക് ചൂട് വെള്ളമൊഴിച്ച് ബസ് കണ്ടക്ടറുടെ ക്രൂരത. ചെങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആക്രമണത്തില്‍ തൃക്കൊടിത്താനം കോട്ടമുറി സ്വദേശി സ്റ്റാനി മാത്യുവിന് പൊള്ളലേറ്റു. കവിയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പുളിച്ച്ക്കല്‍ എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ സെബാസ്റ്റ്യന്‍(ടിന്‍റു മോന്‍)ആണ് ഈ ക്രൂരകൃത്യം ചെയ്തത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ കടയില്‍ നിന്നും ചൂടു വെള്ളം വാങ്ങി ഇയാള്‍ സ്റ്റാനിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. സ്റ്റാനിയുടെ വയര്‍ ഉള്‍പ്പടെയുള്ള ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. സെബാസ്റ്റ്യന്‍ നേരത്തെയും സ്റ്റാനിയുമായി തര്‍ക്കമുണ്ടായിട്ടുണ്ട്. സ്റ്റാനിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.

Read More