വിട്ടുവീഴ്ചയ്ക്ക് തയാറല്ല; സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് നോക്കാമെന്ന് മന്ത്രി ജയരാജൻ

തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് ആവർത്തിച്ച് മന്ത്രി ഇ.പി. ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് നോക്കാം. സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗാർഥികളുടെ ആവശ്യം അംഗീകരിക്കുക അസാധ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കി. അസാധ്യ ആവശ്യവുമായാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം. ബിജെപി, കോൺഗ്രസ് പ്രതിഷേധം ഉദ്യോഗാർഥികളോടുള്ള താത്പര്യം കൊണ്ടല്ലെന്നും വിജയരാഘവൻ പറഞ്ഞു.

Read More

സ്ഫോടക വസ്തുക്കളുമായി  യുപിയില്‍ അറസ്റ്റിലായത് വടകര, പന്തളം സ്വദേശികൾ; സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നു; കാണാതായതെന്ന പരാതിയില്‍ പോലീസ് കേസ് 

 കോഴിക്കോട്: സ്‌ഫോടക വസ്തുക്കളുമായി ഉത്തര്‍പ്രദേശ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്ത മലയാളികളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. കോഴിക്കോട് വടകരയിലെ പുതുപ്പണം സ്വദേശി ഫിറോസ്ഖാന്‍, പന്തളം സ്വദേശി അന്‍സാദ് ബദറുദ്ദീന്‍ എന്നിവരെയാണ് എസ്ടിഎഫ് ഗുഡംബ മേഖലയിലെ കുക്‌റെയിലില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ബാറ്ററി, വയര്‍, തോക്ക്, വെടിയുണ്ട, തുടങ്ങിയവ കണ്ടെടുത്തുവെന്നാണ് സംസ്ഥാന പോലീസിന് ലഭിച്ച വിവരം. ഇരുവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബസന്ത പഞ്ചമിക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താനും ഹിന്ദു സംഘടനകളുടെ ഭാരവാഹികളെ കൊല്ലാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് സംസ്ഥാന പോലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും കേസുകളുമായോ തീവ്രവാദ സ്വഭാവമുള്ള കേസുകളിലെ പ്രതികളുമായോ ഇവര്‍ക്കു ബന്ധമുണ്ടോയെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. കൂടാതെ ഇവരുടെ ഇതുവരെയുള്ള സംഘടനാ…

Read More

ദാമ്പത്യത്തിലൂടെ മാത്രമേ ഇത് ചെയ്യാവൂ എന്നത് അബദ്ധ ധാരണ ! മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്; തുറന്നു പറച്ചിലുമായി വിദ്യാബാലന്‍…

ലൈംഗികതയെപ്പറ്റി നടി വിദ്യാബാലന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മറ്റുള്ളവരുടെ മുമ്പില്‍ അയ്യേ ഇത് പറയുന്നത് തെറ്റല്ലേ, ഇങ്ങനെയൊക്കെ ചെയ്യാമോ എന്ന് പറയുമ്പോഴും ഒരു മറയ്ക്ക് അപ്പുറം തന്റെ സ്വകാര്യജീവിതത്തില്‍ ആസ്വദിക്കുന്നവരാണ് ഏറെയും ആളുകളെന്ന് വിദ്യ പറയുന്നു. പൊതു സമൂഹത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇതിന് ഇരകളായി മാറുമ്പോള്‍ തുറന്നുള്ള ഇതിനെ പറ്റിയുള്ള സംസാരം കുറയുന്നതും മാതാപിതാക്കള്‍ വേണ്ടത്ര കുട്ടികള്‍ക്ക് ഇതിനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതും ഇതിനൊരു വലിയ കാരണമാകുന്നു എന്ന് തന്നെ പറയാം. മറ്റു സമൂഹത്തെ വെച്ചുനോക്കുമ്പോള്‍ മലയാളികളാണ് ഇതിനെ എന്നത് ഏറ്റവും വലിയ ഒരു തെറ്റായി കൊണ്ടുനടക്കുന്നത്. താങ്കളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ഹനിക്കുന്നത് എന്ന നിലയില്‍ മാത്രമാണ് മലയാളികള്‍ ഈ ഒരു പ്രവണതയാണ് കാണുന്നത്. എന്നാല്‍ ഇതിനെപ്പറ്റിയുള്ള തുറന്ന സംസാരം പോലും കൊച്ചു കുട്ടികളെയും വലിയ വരെയും വലിയ തെറ്റില്‍നിന്ന് പിന്തിരിപ്പിക്കും എന്ന് പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.…

Read More

“സലിംകുമാർ ഇല്ലെങ്കിൽ ഞങ്ങളുമില്ല’; ചലച്ചിത്രമേള ബഹിഷ്കരിച്ച് കോൺഗ്രസ്

കൊച്ചി: ഐഎഫ്എഫ്കെ കൊച്ചി എഡീഷൻ ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കോൺഗ്രസ്. ഉദ്ഘാടന ചടങ്ങില്‍ നടന്‍ സലിംകുമാറിനെ ക്ഷണിക്കാതിരുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു. “സലിംകുമാര്‍ ഇല്ലെങ്കില്‍ ഞങ്ങളുമില്ല. കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‍കരിക്കും’-ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം സലിംകുമാര്‍ ഇരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

Read More

കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടിന് കൂട്ടുനിന്നാൽ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പക്ഷപാതപരമായ പെരുമാറ്റം ഉണ്ടായാൽ സസ്പെന്‍ഷൻ, പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. കള്ളവോട്ടിനെതിരെ പ്രതികരിച്ച കാസർഗോട്ടുനിന്നുള്ള ഉദ്യോഗസ്ഥൻ ശ്രീകുമാറിനെ മീണ അഭിനന്ദിക്കുകയും ചെയ്തു.

Read More

ബിഗ്‌ബോസ് താരം സൊനാലിയുടെ വീട്ടില്‍ നിന്നും പത്തുലക്ഷം രൂപയും തോക്കും മോഷണം പോയി ! മോഷ്ടാക്കള്‍ പ്രവര്‍ത്തിച്ചത് തന്ത്രപരമായി…

ബിഗ്‌ബോസ് താരവും നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ നിന്നും കള്ളന്മാര്‍ കൊണ്ടുപോയത് 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കള്‍. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.…

Read More

ഇഷ്ഫാഖ് അഹമ്മദ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കൊച്ചി: ഇഷ്ഫാഖ് അഹമ്മദിനെ കേരള ബ്ലാസ്റ്റേഴ്സ് താത്കാലിക പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകൻ കിബു വിക്കൂന രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ ടീമിന്‍റെ സഹപരിശീലകനായിരുന്നു ഇഷ്ഫാഖ്. ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ് കിബു വിക്കൂന പരിശീലക സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്. ഇക്കാര്യം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ മത്സരത്തിന് പിന്നാലെ പരിശീലക സ്ഥാനത്ത് തുടരുന്നില്ലെന്ന് വിക്കൂന കളിക്കാരെ അറിയിച്ചിരുന്നു. പരസ്പര സമ്മതത്തോടെയാണ് കോച്ചും ടീം മാനേജ്മെന്‍റും തീരുമാനത്തിലെത്തിയതെന്നാണ് ബ്ലാസ്റ്റേഴ്സ് വിശദീകരണം. എന്നാൽ ഹൈദരാബാജിനെതിരായ തോൽവിക്ക് പിന്നാലെ വിക്കൂനയെ ക്ലബ് പുറത്താക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Read More

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കുന്നു; സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്ന് മന്ത്രിസഭാ

തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സ്ഥിരപ്പെടുത്തൽ സുതാര്യമായാണ് നടത്തിയത്. എന്നാൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. അതേസമയം, നിലവിൽ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. ഉദ്യോഗാർഥികളുടെയും പ്രതിപക്ഷത്തിന്‍റെയും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പിന്മാറ്റം ഉണ്ടായിരിക്കുന്നത്. 10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ, റവന്യൂ വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read More

കേരളത്തിനു ഭീഷണിയുയര്‍ത്തി പുതിയ കോവിഡ് വകഭേദം ! എന്‍440കെ പ്രതിരോധ സംവിധാനത്തെ മറികടക്കുന്നത്…

കേരളത്തിനു ഭീഷണിയായി കോവിഡ് വകഭേദങ്ങള്‍. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഒന്നാകെ മറികടക്കാന്‍ ശേഷിയുള്ള മാറ്റങ്ങള്‍ സംഭവിച്ച 13 വകഭേദങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ‘എന്‍440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്‌ക് ധരിക്കലും കൈകഴുകലും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങള്‍ ഇങ്ങനെ… 14 ജില്ലകളിലെ 2569 സാംപിളുകളില്‍ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബര്‍ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ. ഇവയുടെ ജനിതഘടനയില്‍ മൊത്തം 2174 വ്യതിയാനങ്ങള്‍ (മ്യൂട്ടേഷന്‍). ഇതില്‍ 13 എണ്ണം ഇമ്യൂണ്‍ എസ്‌കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂണ്‍ എസ്‌കേപ് പ്രൊട്ടീനുകള്‍ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാല്‍ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയില്‍…

Read More

ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഫാഫ് ഡുപ്ലസി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഏകദിനത്തിലും ട്വന്‍റി-20 യിലും കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നും താരം അറിയിച്ചു. 36 വയസുകാരനായ ഡുപ്ലസി 69 ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയായി പാഡണിഞ്ഞു. 10 സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉൾപ്പടെ 4,163 റണ്‍സാണ് സമ്പാദ്യം. 2016-ൽ എ.ബി.ഡിവില്ലിയേഴ്സിന്‍റെ പിൻഗാമിയായി ടെസ്റ്റ് ടീം നായക സ്ഥാനം ഏറ്റെടുത്ത ഡുപ്ലസി 36 ടെസ്റ്റിൽ ടീമിനെ നയിക്കുകയും ചെയ്തു. 143 ഏകദിനങ്ങളിലും 50 ട്വന്‍റി-20 മത്സരങ്ങളിലും രാജ്യത്തിനായി വെറ്ററൻ താരം കളിച്ചിട്ടുണ്ട്. അടുത്ത വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലസി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More