മുടക്കമില്ലാതെ 35 -ാം വർഷവും റോഷി കാൽനടയായി മലയാറ്റൂർ കുരിശുമലയിലേക്ക്…

ചെറുതോണി: തെരഞ്ഞെടുപ്പു തിരക്കിടയിലും മുടക്കമില്ലാതെ 35-ാം വർഷവും റോഷി അഗസ്റ്റിൻ ദുഃഖവെള്ളിയാഴ്ച മലയാറ്റൂർ കുരിശുമല തീർഥാടനം നടത്തും. ഇന്നലെ കട്ടപ്പന മുനിസിപ്പാലിറ്റി, കാഞ്ചിയാർ, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി. വൈകുന്നേരം ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തിയശേഷം ഭാര്യയും മൂത്ത മകളുമൊന്നിച്ച് രാമപുരത്ത് ചക്കാന്പുഴയിലുള്ള കുടുംബവീട്ടിലേക്ക് പോയി. വീട്ടിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം പെസഹ ആഘോഷത്തിൽ പങ്കെടുത്തു. തുടർന്ന് രാത്രി ഒൻപതോടെ സുഹൃത്തുക്കളോടൊപ്പം ചക്കാന്പുഴയിൽ നിന്നും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു.  

Read More

ആ വാഗ്ദാനം രജനീകാന്ത് പാലിക്കാൻ കാത്തിരിക്കുന്ന ഗ്രാമം! രജനീകാന്തിനെ കാത്ത് മാവഡി കടേപത്തർ ഗ്രാമം

പൂന: തങ്ങളുടെ ഗ്രാമത്തിൽ വേരുകളുള്ള രജനീകാന്തിനു ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ആഹ്ലാദനിറവിലാണ് പൂനയ്ക്കു സമീപം മാവഡി കടേപത്തർ ഗ്രാമവാസികൾ. ജന്മഗ്രാമം സന്ദർശിക്കുമെന്ന വാഗ്ദാനം രജനീകാന്ത് പാലിക്കാൻ കാത്തിരിക്കുകയാണു ഗ്രാമം. ശിവാജിറാവു ഗെയ്ക്ക്‌വാദ്(നടനാകും മുന്പ് രജനീകാന്തിന്‍റെ പേര്) ഈ മണ്ണിന്‍റെ പുത്രനാണെന്നു പ്രദേശവാസികൾ പറഞ്ഞു. ലോനാവാലയിൽ സിനിമാ ഷൂട്ടിംഗിനു വന്നപ്പോൾ ഗ്രാമവാസികൾ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. ഞങ്ങൾ രജനീകാന്തിനെ കാണാൻ ചെന്നപ്പോൾ സുരക്ഷാ ഗാർഡുകൾ തടഞ്ഞു. പിന്നീട് ഞങ്ങൾ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി രജനീകാന്തിനെ കണ്ടു. ഞങ്ങൾ ഹിന്ദിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം മറാഠിയിലാണു സംസാരിച്ചത്. രജനീകാന്ത് ഒഴുക്കോടെ മറാഠിയിൽ സംസാരിച്ചതു ഞങ്ങളെ അദ്ഭുതപ്പെടുത്തി-മാവഡി കടേപത്തർ മുൻ സർപഞ്ച് സദാനന്ദ് ജഗ്താപ് പറഞ്ഞു. രജനീകാന്തിനെ സന്ദർശിച്ചശേഷം തന്‍റെ അച്ഛനും മറ്റു ഗ്രാമവാസികളും താരത്തിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ലെന്ന് ആകാശ് ചഹർ എന്നയാൾ പറഞ്ഞു. പൂന മേഖലയിൽ മാവഡി കടേപത്തർ…

Read More

അഭിലാഷേ ഒരു മുപ്പത് സെക്കന്‍ഡ് തരൂ.. കഷ്ടമാണല്ലോ..! സിനിമയിൽ അധിക്ഷേപിച്ചു; മോഹൻകുമാർ ഫാൻസിനെതിരേ പരാതി പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ

മോഹൻകുമാർ ഫാൻസ് സിനിമയ്ക്കെതിരേ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ. സിനിമയിൽ ഒരു രാഹുൽ ഈശ്വർ ഉൾപ്പെ‌‌ടുന്ന ചാനൽ ചർച്ചയുടെ രംഗം ഉപയോഗിച്ചിരുന്നു. ഇതിനെതിരേ കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ്, സംവിധായകൻ ജിസ് ജോയി എന്നിവർക്കെതിരേ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂ‌‌‌‌‌ടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്” തന്നെ നൽകും

Read More

സിനിമ ബോറടിപ്പിച്ചോ‍? കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കൂ…!  ക്ഷമ ചോദിച്ച് നടൻ

തന്‍റെ സിനിമ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിൽ പ്രേക്ഷകരോട് ക്ഷമ ചോദിച്ച് തെലുങ്ക് നടൻ. ആര്‍ എക്‌സ് 100 എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വേറിട്ട മാതൃക കാട്ടിയത്. കാർത്തികേയയുടെ ഏറ്റവും പുതിയ ചിത്രമാണ് ചാവു കബറു ചല്ലഗ. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. ആരെയെങ്കിലും സിനിമ ബോറടിപ്പിച്ചുവെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ചാവു കബറു ചല്ലഗ എന്ന ചിത്രം തന്നിലെ നടനെ പുറത്തെടുത്ത ചിത്രമാണെന്നാണ് കാർത്തികേയ അഭിപ്രായപ്പെട്ടത്. എന്നാൽ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ തന്‍റെ തെറ്റുകള്‍ ക്ഷമിച്ച് കഴിവ് തെളിയിക്കാന്‍ മറ്റൊരു അവസരം കൂടെ നല്‍കുമെന്ന് കരുതുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read More

ഇന്നലെ എന്‍റെ പേജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു, പക്ഷേ… ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

അസഭ്യം പറയുന്നവർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊ‌‌ടുക്കുമെന്ന് സംവിധായകൻ ഒമർ ലുലു. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതിയെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഒമർ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം ഇന്നലെ എന്‍റെ പേജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്‍റെ വെൽവിഷേർസ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസേജ് അയച്ചും അഭിപ്രായം പറഞ്ഞു. ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന…

Read More

മനുഷ്യരക്തം നിറച്ച ഷൂ! പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയി; 75,000 രൂപ വിലയുള്ള ഷൂവിന്‍റെ പ്രത്യേകതകളറിയാം

മനുഷ്യ രക്തമുള്ള ഷൂവിന്‍റെ വിൽപ്പന നടത്തി ന്യൂയോർക്കിലെ ബ്രൂക്‌ലിൻ ആർ‌ട് കലക്ടീവ്. സാത്താൻ ഷൂ എന്ന പേരിലാണ് ഷൂ പുറത്തിറക്കിയത്. കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്‍റെ അടിവശത്തായി ചുവന്ന മഷി നിറച്ചിട്ടുണ്ട്. ഇതിൽ ഒരു തുള്ളി മനുഷ്യ രക്തം ചേർത്തിട്ടുണ്ടെന്നാണ് കന്പനി അവകാശപ്പെടുന്നത്. കന്പനിയിലെ ആറു തൊഴിലാളികളുടെ രക്തമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ലൂക്ക് 10 : 18 എന്നും ഷൂവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്‍റെ സുവിശേഷം 10–ാം അധ്യായത്തിലെ 18–ാം വാക്യമാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്നാണ് കന്പനി പറയുന്നത്. 666 ജോഡി ഷൂവാണ് കന്പനി പുറത്തിറക്കിയത്. ഒരു ഷൂവിന് 75,000 രൂപയോളമാണ്. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയി. പ്രശസ്ത അമേരിക്കൻ റാപ്പർ ലിൽ നാസ് എക്സുമായി ചേർന്നാണ് ഷൂ വിപണിയിൽ എത്തിച്ചത്. എന്നാൽ തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വിൽക്കുന്നുവെന്ന ആരോപണവുമായി നൈക്കി…

Read More

അങ്ങനെ താങ്ങാൻ മസിലിനു മനസില്ല! മസിലിനെ ആവശ്യത്തിൽ കൂടുതൽ കഷ്ടപ്പെടുത്തുന്ന ജിമ്മൻമാർ ഈ കഥ വായിക്കണം!

ജിമ്മിൽ പോയി വ്യായാമം ചെയ്തും വെയ്റ്റ് എടുത്തുമൊക്കെ മസിൽ പെരുപ്പിക്കുന്നവർ എല്ലാ നാട്ടിലുമുണ്ട്. ചിലർക്ക് ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ മറ്റു ചിലർക്ക് മസിൽ പെരുപ്പിക്കുന്നത് ഒരു ഹോബിയും ലഹരിയുമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിക്കാത്തവർ നിരവധി. എന്നാൽ, ജിമ്മിലെ വ്യായാമത്തിനിടെ ഉയർത്തിയ വെയ്റ്റ് താങ്ങാനാവാതെ മസിൽ കീറി മുറിഞ്ഞാലോ? ഓർക്കുന്പോഴേ പേടിയാകുന്നുണ്ടോ? ദുബായിയിലെ ഒരു ജിംനേഷ്യത്തിൽനിന്നു പുറത്തു വന്നിരിക്കുന്ന ചില ദൃശ്യങ്ങൾ കണ്ടാൽ ആരുമൊന്നു ഞെട്ടും. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടയിൽ റയാൻ ക്രോളി എന്ന വ്യക്തിക്കാണ് അതീവ വേദനാജനകമായ അനുഭവമുണ്ടായത്. പരിശീലനം നടത്തുന്ന ബെഞ്ചിൽ മലർന്നു കിടന്നു കൈയിൽ ഭാരം ഉയർത്തുകയാണ് റയാൻ. പരിശീലകനായ ലാറി വീൽസ് റാൻ ഉയർത്തുന്ന ഭാരം കൈയിൽനിന്നു വഴുതാതെ ശ്രദ്ധിച്ച് റയാന്‍റെ അരികിലുണ്ട്. എത്ര കിലോ ഭാരമാണ് റയാൻ ഉയർത്തുന്നതെന്നു വീഡിയോയിൽനിന്നു വ്യക്തമാകുന്നില്ല. എങ്കിലും അത് 180 കിലോഗ്രാമിൽ കൂടുതലാണെന്നാണ്…

Read More

കാറ്റിൽനിന്നും ഊറ്റും, 8850 കോടിയുടെ അഴിമതി! സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിക്കാണ് കേന്ദ്രത്തിന്‍റെ ഒത്താശയോടെ സംസ്ഥാന സർക്കാർ കളമൊരുക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. അദാനിക്ക് 1000 കോടിയോളം രൂപ അധികലാഭം ഉണ്ടാക്കുന്ന 8850 കോടി രൂപയുടെ ദീർഘകാല കരാറിലാണ് സംസ്ഥാന വൈദ്യുതി ബോർഡ് ഏർപ്പെടുന്നത്. 25 വർഷത്തേക്കുള്ള ദീർഘകാല കരാറാണിത്. അഞ്ച് ശതമാനം വൈദ്യുതി പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിൽനിന്നും വാങ്ങണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്‍റെ മറവിലാണ് വൈദ്യുതികൊള്ള നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാറ്റിൽനിന്നുള്ള വൈദ്യുതിക്ക് ഒരു യൂണിറ്റിന് രണ്ട് രൂപ മാത്രമായിരിക്കെ അദാനിയിൽനിന്നും സംസ്ഥാനം യൂണിറ്റിന് 2.82 രൂപയ്ക്കാണ് വാങ്ങുന്നത്. ഇതിലൂടെ 1000 കോടി രൂപയുടെ അധിക ലാഭമാണ് അദാനിക്ക് ലഭിക്കുന്നത്. ഒരു രൂപയ്ക്ക് ജലവൈദ്യുതി ലഭിക്കുമ്പോഴാണ് കേരളം അദാനിയുടെ…

Read More